Don't Miss!
- News വയനാട്ടിലെ ക്വിറ്റ് ആരുടേത്? ക്ഷേത്രത്തിന് നൽകിയ വഴിപാടാണെന്ന് കെ സുരേന്ദ്രന്
- Automobiles ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
- Lifestyle ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഭരത്ഗോപിയുടെ മകനും സിനിമയിലേക്ക്
ഭരത്ഗോപിയുടെ മകനും സിനിമയിലേക്ക്
ഡിസംബര്‍ 20, 2002
ഒരു താരപുത്രന് കൂടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. മീശ മാധവന്റെ വന്‍വിജയത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചേകവന് എന്ന ചിത്രത്തിലൂടെ ഭരത്ഗോപിയുടെ മകന് വി. ജി. മുരളീകൃഷ്ണന് സിനിമയിലെത്തുന്നു.
സംവിധായകരായ ഫാസിലിന്റെയും ഭരതന്റെയും നടന്മാരായ സുകുമാരന്റെയും സോമന്റെയും രാഘവന്റെയും മക്കള്‍ ഈയിടെ സിനിമയിലെത്തിയതിന് പിന്നാലെയാണ് ഭരത് ഗോപിയുടെ മകനും സിനിമാ ലോകത്തെത്തുന്നത്.
സിനിമയില്‍ ഈയിടെയെത്തിയ താരസന്തതികളെല്ലാം അഭിനയരംഗത്ത് മാത്രമാണ് പരീക്ഷണം നടത്തിയതെങ്കില്‍ മുരളീകൃഷ്ണന് ഒരു അപൂര്‍വതയുണ്ട്. ചിത്രത്തിലെ നായകനെന്നതിന് പുറമെ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതും മുരളീകൃഷ്ണനാണ്. നായകനും തിരക്കഥാകൃത്തുമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യത്തെയാള്‍ മുരളീകൃഷ്ണനായിരിക്കണം. നടനും തിരക്കഥാകൃത്തുമായി പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ വിരളം ചിലരുടെ കൂട്ടത്തില്‍ മുരളീകൃഷ്ണനും സ്ഥാനം പിടിക്കുകയാണ്.
ചെറുകഥാകൃത്ത് കൂടിയായ മുരളീകൃഷ്ണന് ദി ഹിന്ദു പത്രത്തിലാണ് ജോലി ചെയ്യുന്നത്.
ജഗതി ശ്രീകുമാര്‍, സുകുമാരി തുടങ്ങിയ പ്രമുഖതാരങ്ങളും ചേകവരില്‍ അഭിനയിക്കുന്നു. തമിഴിലെ ഛായാഗ്രാഹകന്‍ തിരുവാണ് ക്യാമറയ്ക്ക് പിന്നില്‍.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു