Don't Miss!
- News ഒന്നാം ഘട്ടത്തില്‍ മികച്ച പ്രതികരണമെന്ന് മോദി; 'എന്‍ഡിഎക്ക് അനുകൂലമെന്ന് വ്യക്തം'
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മീരയുടെ സഹോദരിയും നിര്‍മാണത്തിന്
മാധ്യമങ്ങള്‍ക്ക് ചൂടുള്ള വിവാദ വിഭവമായിരുന്നു മീരാ ജാസ്മിനും കുടുംബാംഗങ്ങളുമായുള്ള വഴക്ക്. മീര കുടുംബാംഗങ്ങളുമായി തെറ്റിപ്പിരിഞ്ഞതിന് കാരണങ്ങളിലൊന്ന് മീര സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്നതായിരുന്നു. മീര സിനിമ നിര്‍മിച്ച് ഉണ്ടാക്കിയ പണം മുഴുവന്‍ തുലക്കാന്‍ പോവുകയാണെന്നായിരുന്നു കുടുംബാംഗങ്ങളുടെ വിലയിരുത്തല്‍.
മീരയും കുടുംബാംഗങ്ങളുമായി തെറ്റിപ്പിരിയുകയും മീര തനിച്ച് താമസം തുടങ്ങുകയും ചെയ്തതിനു ശേഷമാണ് മൂത്ത സഹോദരി ജെന്നി ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിക്കാന്‍ തുടങ്ങിയത്. ഓര്മ എന്ന സീരിയലില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജെന്നി പിന്നീട് സിനിമയിലും വേഷമിട്ടു.
കലാഭവന്‍ മണിയുടെ നായികയായിട്ടായിരുന്നു സിനിമയില്‍ തുടക്കം. ക്ലാസ്മേറ്റ്സില്‍ ഇന്ദ്രജിത്തിന്റെ ഭാര്യയായി വേഷമിട്ടു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പിലും അഭിനയിച്ചു.
ഒരു ചിത്രത്തില്‍ നായിക. രണ്ട് ചിത്രങ്ങളില്‍ കൊച്ചുവേഷങ്ങള്‍. സിനിമയിലെ അനുഭവപരിചയം ഇത്രയേയുള്ളൂവെങ്കിലും ജെന്നി അടുത്തതായി സിനിമാ നിര്മാണരംഗത്തിലേക്ക് തിരിയുകയാണ്.
ജഗദീഷ് ചന്ദ്രന് സംവിധാനം ചെയ്യുന്ന തീരം എന്ന ചിത്രമാണ് ജെ ത്രി വിഷന്റെ ബാനറില്‍ ജെന്നി നിര്‍മിക്കുന്നത്. നിഷാന്ത് സാഗര്‍, ജഗതി ശ്രീകുമാര്‍, അമ്പിളി, ശ്രീദേവിക എന്നിവരാണ് പ്രമുഖതാരങ്ങള്‍.
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു