Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ശ്രീനാരായണഗുരുവിനെക്കുറിച്ച് സിനിമ
ശ്രീനാരായണഗുരുവിനെക്കുറിച്ച് സിനിമ
ഡിസംബര്‍ 30, 2002
ശ്രീനാരായണഗുരുവിന്റെ ഐതിഹാസിക ജീവിതം ആസ്പദമാക്കി ആര്. സുകുമാരന്‍ ചിത്രമൊരുക്കുന്നു. യുഗപുരുഷന് എന്നാണ് ചിത്രത്തിന്റെ പേര്.
മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തും. അഞ്ചു വര്‍ഷത്തെ പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
പാദമുദ്ര, രാജശില്പി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്. സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് യുഗപുരുഷന്. മലയാളത്തിലെ പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം അന്യഭാഷകളിലെ പ്രഗത്ഭ നടന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചട്ടമ്പിസ്വാമിയോടൊത്ത് മരുത്വാമലയില്‍ തപസിന് പോവുന്നിടത്ത് തുടങ്ങി കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠ നടത്തുന്നിടം വരെയുള്ള ഗുരുവിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രത്തിന് വിഷയമാവുന്നത്. ഗുരുവിന്റെ സമകാലികരായിരുന്ന മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്, രവീന്ദ്രനാഥ ടാഗോര്‍, ചട്ടമ്പി സ്വാമികള്‍, കുമാരനാശാന് എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്.
അഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ് കണക്കാക്കുന്നത്. ഗുരു ക്രിയേഷന്‍സ് കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു