Don't Miss!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മോളിവുഡില്‍ ജനുവരി ദുരന്തം
ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ആറ് സിനിമകളില്‍ ഒരെണ്ണംപോലും നിലംതൊട്ടില്ലെന്നാണ് ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ജനുവരി അഞ്ചിന് തിയറ്ററുകളിലെത്തിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ടില്‍ തുടങ്ങിയ ദുരന്തഗാഥ ജനുവരി 26ന് തിയറ്ററുകളിലെത്തിയ കാസനോവ വരെ തുടര്‍ന്നു.
ആസിഫ് അലിയുടെ അസുരവിത്ത്, ജയസൂര്യയുടെ കുഞ്ഞളിയന്, ശ്രീനിവാസന്റെ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍, സ്പാനിഷ് മസാല തുടങ്ങിയവയായിരുന്നു ഈ ജനുവരിയില്‍ തിയറ്ററുകളിലെത്തിയ മറ്റു സിനിമകള്‍.
വമ്പന്‍ താരങ്ങളുടെയും സംവിധായകരുടെ സിനിമകള്‍ തറപറ്റിയപ്പോള്‍ തന്നെ ഒരു കൂട്ടം പുതുമുഖങ്ങള്‍ വെന്നിക്കൊടി പാറിയ്ക്കുന്നതിനും ബോക്സ് ഓഫീസ് സാക്ഷ്യം വഹിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റചിത്രമായ സെക്കന്റ് ഷോയാണ് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ഏകചിത്രം.
സംവിധായകന് ശ്രീനാഥ് രാജേന്ദ്രന്റെ പ്രഥമസംരംഭമായ സെക്കന്റ് ഷോ ഇതിനോടകം ഒരു കോടി രൂപയോളം ഷെയര്‍ നേടിക്കഴിഞ്ഞു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രദര്‍ശനം തുടരുന്ന ചിത്രം തിയറ്ററുകളില്‍ നിന്ന് തന്നെ രണ്ട് കോടി രൂപ നേടുമെന്നാണ് കരുതപ്പെടുന്നത്. സാറ്റലൈറ്റ് റേറ്റ് കൂടി ചേരുമ്പോള്‍ കുറഞ്ഞൊരു ബജറ്റില്‍ നിര്‍മിച്ച ചിത്രം 2012ലെ ആദ്യഹിറ്റായി മാറുമെന്ന് ഉറപ്പായി കഴിഞ്ഞു.
അടുത്ത പേജില്‍
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'