Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
അറബിയോട് മത്സരിക്കാന്‍ വെനീസിലെ വ്യാപാരി
കോടികള്‍ ചെലവിട്ട് നിര്‍മിയ്ക്കുന്ന അറബിയും ഒട്ടകവും പി മാധവന് നായരിലും അഭിനയിക്കുന്നതിലൂടെ ഇടക്കാലത്ത് നഷ്ടപ്പെട്ട കോമഡി താരമെന്ന പരിവേഷം തിരിച്ചുപിടിയ്ക്കുകയെന്ന ഉദ്ദേശം കൂടി ലാലിനുണ്ട്. മുകേഷും ഭാവനയുമെല്ലാം അണിനിരക്കുന്ന ചിത്രം കോടികള്‍ ചെലവഴിച്ച് തന്നെയാണ് നിര്‍മിയ്ക്കുന്നത്.
നവംബര്‍ നാലിന് അറബിയും ഒട്ടകവും പി മാധവന് നായരും തിയറ്ററുകളിലെത്തുമ്പോള്‍ എതിരാളിയായി ഉണ്ടാവുക വെനീസിലെ വ്യാപാരിയാണ്. മമ്മൂട്ടിയ്ക്ക് ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഷാഫിയും തിരക്കഥാകൃത്തുകളില്‍ വേറിട്ട പാതയിലൂടെ സഞ്ചരിയ്ക്കുന്ന ജെയിംസ് ആല്‍ബര്‍ട്ടും ഒത്തുചേരുന്ന വെനീസിലെ വ്യാപാരിയും മോളിവുഡിലെ ഈ വര്‍ഷത്തെ പ്രതീക്ഷകളിലൊന്നാണ്.
കഴിഞ്ഞ വര്‍ഷത്ത താരമായി മാറിയ മമ്മൂട്ടിയ്ക്ക് 2011 ആദ്യപകുതി തിരിച്ചടികളുടേത് മാത്രമായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി നാല് തുടര്‍പരാജയങ്ങള്‍. ഒഴിവ് കഴിവുകള്‍ ഏറെ പറയാനുണ്ടെങ്കിലും പരാജയം പരാജയം തന്നെയാണ്. ഈ തിരിച്ചടികള്‍ മറക്കാന്‍ വിജയം അനിവാര്യമായ ഘട്ടത്തിലാണ് വെനീസിലെ വ്യാപാരിയുമായി മമ്മൂട്ടിയും നവംബര്‍ നാലിന് തിയറ്ററുകളിലെത്തുന്നത്. ഈ രണ്ട ്സിനിമകളില് ഏതെങ്കിലുമൊന്ന് പരാജയപ്പെട്ടാല്‍ അത് ആ നടനും ഈ സിനിമാവ്യവസായത്തിനും വരുത്തിവെയ്ക്കുന്ന നഷ്ടങ്ങള്‍ ചില്ലറയായിരിക്കില്ല. വര്‍ഷാന്ത്യം കാസനോവ കിങ് പോരാട്ടം
അടുത്ത പേജില്‍