Don't Miss!
- Automobiles കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്
- News ഹാട്രിക്ക് പോരില്‍ ഡീന്‍ ഉറപ്പിച്ചോ..? അതോ ജോയ്സ് കയറിവരുമോ? സഭാ പിന്തുണ നിര്‍ണായകമാകും
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
ഗാനഗന്ധര്വന് അമ്പതിന്റെ അനശ്വരതയില്‍
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും.....ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളില്‍ തുടങ്ങി വെച്ച യേശുദാസിന്റെ സംഗീത ജീവിതം കാല്പാടുകള് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. എം.ബി. ശ്രീനിവാസന്റെ സംഗീതസംവിധാനത്തില്‍ ഈ നാലു വരികള്‍ പാടി തീരുമ്പോള്‍ ഒരു പക്ഷേ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, ഈ ചെറുപ്പക്കാരന് മലയാളസിനിമ സംഗീതത്തിന്റെ ചക്രവര്‍ത്തിയായി മാറുമെന്ന്.
യേശുദാസിന്റെ അരങ്ങേറ്റകാലത്ത് സിനിമാസംഗീതലോകത്തെ അവസാന വാക്ക് സൌണ്ട് എഞ്ചിനിയറുടെതാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രഗല്ഭനായ റിക്കോര്ഡിസ്റ് കോടീശ്വര റാവു ഭരണി സ്ററുഡിയോവില് വെച്ച് ഒപ്പിയെടുത്ത ആ നാഥധാര വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്നും അസാധാരണമായ ഭാവഗരിമയോടെ ഒഴുകിപരക്കുമ്പോള്‍ ആദ്യപാട്ടിന് സാക്ഷ്യം നിന്നവരില്‍ പലരും ജീവിച്ചിരിപ്പില്ല.
എന്നാല്‍ അവരുടെ കണ്ടെത്തലില്‍ പിറന്ന സംഗീതപ്രതിഭ ആദ്യവരികളിലെ അര്‍ത്ഥവ്യാപ്തിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രദാനം ചെയ്തുകൊണ്ട് മലയാളത്തിന്റെ അഭിമാന സ്തംഭമായ് നിറഞ്ഞുനില്ക്കുന്നു. യേശുദാസ്-മലയാളിയുടെ സ്വകാര്യ അഹങ്കാരം
അടുത്തപേജില്‍
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ