Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പുതുമുഖങ്ങളുടെ വിരാടം.....മലയാളിയുടെ തമിഴ് ചിത്രം
തൃശൂര്‍ സ്ക്കൂള് ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ പെര്‍ഫോമിംഗ് ആര്‍ട്സില്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ ഗോള്‍ഡ് മെഡലിസ്റായ അജിത് ഗോപിനാഥ്, അമൃത, ജയ്ഹിന്ദ്,
റോസ്ബൌള്‍ ചാനലുകളില്‍ പ്രവര്‍ത്തിക്കുകയും നിരവധി ടെലിസിനിമകളും ടെലിവിഷന്‍ ഷോകളും സംവിധാനം ചെയ്തിട്ടുമുണ്ട്. ഡോക്യുമെന്ററിക്ക് കേരളസംസ്ഥാനസര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ അജിത്, ശയനം, ഋതു, എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
ടീ എസ്റ്റേറ്റായ വിരുതമലൈ ഹില്‍ സ്റേഷനിലെ താമസക്കാരാണ് സുഹൃത്തുക്കളായ രഘുപതി, ജീവ, അരുള്‍, സത്യ എന്നിവര്‍. രഘുപതി എസ്റേറ്റ് ഉടമയും, അരുള്‍ അവിടുത്തെ മാനേജരുമാണ്. അരുളിന്റെ കാമുകിയായ ജീവ ടിവി ജേണലിസ്റാണ്. ഐ.ടി. പ്രൊഫഷണലാണ് സത്യ.
ഒരു ദിവസം രാവിലെ എസ്റേറ്റ് ബംഗ്ളാവില്‍ രഘുപതി മരിച്ചുകിടക്കുന്നു. ഇതിനും ഏഴു ദിവസം മുമ്പ് ബൈക്ക് അപകടത്തില്‍ അരുള്‍ മരണപ്പെട്ടിരുന്നു. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് താഴ്വരയില് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്അരുളിന്റെ സഹോദരി എയ്ഞ്ചലായിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന രഘുപതിയുടെ
മരണത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നതും അന്വേഷണം ആരംഭിക്കുന്നതും.
പ്രതിയോഗിയായ പാണ്ഡ്യനെയാണ് ജീവ സംശയിക്കുന്നത്. കാരണം അയാളുമായി ാട്ടില്‍ വെച്ച് ഈ നാല്‍വര്‍ സംഘം സംഘട്ടനത്തിലേര്‍പ്പെട്ട സാഹചര്യം വളോര്ക്കുന്നു. പോലീസ് സത്യയെ സംശയിക്കുകയും തെളിവുകള്‍ കണ്ടെടുക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇതു വിശ്വസിക്കാന്‍ തയ്യാറാവാത്ത ജീവ സ്വന്തം നിലയില്‍ നടത്തുന്ന അന്വേഷണത്തില്‍ രഘുപതിയുടെ യഥാര്‍ത്ഥ ദുഃഖം പുറത്തുവരുന്നു.നാടന്‍ കലാരൂപമായ കുത്തിലൂടെയാണ് വിരാടത്തിന്റെ കഥ ഉരുത്തിരിയുന്നത്.
പ്രശസ്ത ഫോല്‍ക്ക് ആര്‍ട്ടിസ്റായ കലൈമാമണി ഓം മുത്തുമാരി ഇതില്‍ വേഷമിടുന്നുണ്ട്. പ്രത്യേക ഒഡീഷനിലൂടെ കണ്ടെത്തിയ കലാകാരന് മാര്‍ക്ക് വര്‍ക്ക് ഷോപ്പിലൂടെ പരിശീലനം നല്‍കിയാണ് വിരാടത്തിലെ കഥാപാത്രങ്ങളിലേക്ക് എത്തിക്കുന്നത്. സാമര്‍ത്ഥ്യ, കൃഷ്ണ പ്രദീപ്, ജിന്‍ ഷെറീഫ് ,ലീന്‍ മിഥുന്, ജിജോയ്, ഡോ.ജോസഫ്, സിദ്ധാര്‍ത്ഥ് ശിവ, സഞ്ചു, ശ്രീലത നമ്പൂതിരി, അജിത് ഗോപിനാഥ്, ശ്രീകുമാര്‍ സുഗുണന് എന്നിവരാണ് അഭിനേതാക്കള്‍.
ലുലു ക്രിയേഷന്‍സിന്റെ ബാനറില്‍ എം.എസ് സുല്‍ഫിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ ജോസ് ടൈറ്റസ്, വര്‍ഗ്ഗീസ് തോമസ് എന്നിവരുടേതാണ്. തിരക്കഥ, ഗാനരചന ഉദയശങ്കര്‍, സംഗീതംസിദ്ധ്കാള്
സുചിത്, പാശ്ചാത്തല സംഗീതംജാസിഗിഫ്റ്റ്
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍