Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മജീദിന്റെ ബാല്യകാലസഖി സുഹറ ആരാവും?
പഴയ കവിതകളും പാട്ടുകളും സിനിമയ്ക്കുവേണ്ടി വീണ്ടും പുനര്‍ജനിക്കുന്നുണ്ട് പ്രമോദിന്റെ ചിത്രത്തില്‍. പി.ഭാസ്ക്കരന്‍, ഒ.എന്‍വി എന്നിവരുടെ വരികള്‍ പുനരാവിഷ്ക്കരിക്കുന്നത് കെ.രാഘവന് മാസ്റര്‍, ഷഹബാസ് അമന് എന്നിവരാണ്.
തൊണ്ണൂറ് വയസ്സ് പിന്നിട്ട രാഘവന് മാസ്റര്‍ ഈണം നല്കിയ പാട്ടു തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. കൂടാതെ ഒ.എന്‍.വി, ദേവരാജന്‍, പി.ജയചന്ദ്രന് കൂട്ടുകെട്ടില്‍ ദൂരദര്‍ശനുവേണ്ടി പിറന്ന ഒരു പഴയ നൊസ്റാള്‍ജിക് ഗാനം അവതരണഗാനമായ് ചിത്രത്തിന് മാറ്റുകൂട്ടുന്നു.
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ ...എത്ര കേട്ടാലും മതിവരാത്ത പ്രണയഗന്ധം വമിക്കുന്ന ഈ ഗാനമാണ് ഷഹബാസ് അമന് ബാല്യകാലസഖിയ്ക്കു വേണ്ടി വീണ്ടും അണിയിച്ചൊരുക്കുന്നത്. കഥാപാത്രങ്ങളുടെ വേറിട്ട കാഴ്ചപ്പാട് സൃഷ്ടിക്കാന്‍വേണ്ടി അഭിനേതാക്കളെ ഒഡീഷനിലൂടെ തെരെഞ്ഞെടുക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു.
ബഷീറിന്റെ വിശ്വപ്രസിദ്ധമായ ഈ നോവല്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രത്യേക തയ്യാറെടുപ്പിലാണ് മമ്മൂട്ടി. ചിത്രീകരണം ജൂലായിയില്‍ ആരംഭിക്കും.