Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
വൈഡ് റിലീസിംഗും ഗ്രേഡിംഗ് സമ്പ്രദായവും
20 രൂപമുതല്‍ 80 രൂപവരെയാണ് ഇന്ന് കേരളത്തില്‍ സാധാരണ തിയറ്ററുകളുടെ നിരക്ക്. നഗരങ്ങളില്‍ 60 രൂപ ടിക്കറ്റെടുത്ത് സിനിമ കാണാന്‍ കയറുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം നല്ല സീററ്, പ്രവര്‍ത്തിക്കുന്ന എ.സി. അല്ലെങ്കില്‍ ഫാന്‍, ശുചിത്വമുളള പരിസരം, പിക്ചര്‍ ക്വാളിററി , ശബ്ദ വ്യക്തത, മററ് അനുബന്ധ അടിസ്ഥാന സൌകര്യങ്ങള്‍ ഇതൊക്കെ അനിവാര്യമാണ്.
ഈ ഘടകങ്ങളില്‍ അമ്പതുശതമാനത്തിനുമുകളില് നിലവാരം പുലര്‍ത്താവുന്ന എത്ര തിയറ്ററുകള്‍ കേരളത്തിലുണ്ട്, അമ്പതില്‍ താഴെ കാണാനിടയില്ല. ഇതെല്ലാം സഹിച്ച് സിനിമ കാണാന്‍ തയ്യാറാവുന്നവര്ക്ക്് മുമ്പിലെത്തുന്നത് നാലാം കിട സിനിമയും, ഇവിടെ ആരാണ് ജനങ്ങളെ സിനിമയില്‍ നിന്നകറ്റുന്നത്.
റിലീസിംഗ് സെന്ററുകള്‍ അനുവദിക്കണമെന്ന് വാശിപിടിച്ച് കഴിഞ്ഞ ഓണക്കാലത്ത് തിയറ്റര്‍ അടച്ചുപൂട്ടി സമരം ചെയ്തവര്‍ സ്വയം പരിശോധിക്കേണ്ട സംഗതികളുണ്ട്. പൊതുജനത്തിന്റെ ജീവിതവഴിയില്‍ ഉപയോഗപ്പെടുത്തുന്ന എല്ലാ പൊതു ഇടങ്ങളിലും അവശ്യം അനുവദിച്ചുകിട്ടേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് വിലപിക്കുന്ന കൂട്ടത്തില്‍ പ്രത്യക്ഷത്തില്‍ ആരും പറയാത്ത എന്നാല്‍ നിരന്തരം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ കേന്ദ്രമാണ് ബി, സി, ക്ളാസ് തിയറ്ററുകള്‍.
അടുത്തപേജില്‍ നല്ല തിയറ്റര്‍ പ്രേക്ഷകന്റെ അവകാശം
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?