Don't Miss!
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- News ഈ രാശിക്കാർക്ക് സമയം ശരിയല്ല, ദമ്പതികള്‍ തമ്മില്‍ വഴക്ക്, സ്വര്‍ണാഭരണങ്ങള്‍ കൈവശമെത്തും, രാശിഫലം
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
അബു പുറത്ത്; ഓസ്കാര്‍ സ്വപ്നം പൊലിഞ്ഞു
മികച്ച വിദേശചിത്രം തിരഞ്ഞെടുക്കുന്ന ആദ്യഘട്ടത്തില്‍ ഓസ്കാര്‍ കമ്മിറ്റി 63 ചിത്രങ്ങളാണ് കണ്ടത്. ഇതില്‍ നിന്ന് ബുള്‍ഹെഡ്(ബെല്‍ജിയം), മോനിസര്‍ ലാഷര്‍(കാനഡ), സൂപ്പര്‍ക്ലാസിക്കോ(ഡെന്മാര്ക്ക്), പിന(ജര്‍മ്മനി), ഫുട്ട് നോട്ട്(ഇസ്രയേല്‍), ഒമര്‍ കില്‍ഡ് മി(മൊറോക്കോ), ഇന്‍ ഡാര്‍ക്ക്നസ്(പോളണ്ട്), വാരിയേഴ്സ് ഓഫ് ദി റെയിന്‍ബൊ(തായ് വാന്‍)എന്നീ ചിത്രങ്ങളാണ് ിതരിഞ്ഞെടുത്തത്. പ്രത്യേക കമ്മിറ്റി ഇതില്‍ നിന്ന് അഞ്ച് ചിത്രങ്ങള്‍ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും.
സോഹന്‍ റോയിയുടെ ഡാം 999 ആണ് ഇന്ത്യയുടെ ശേഷിക്കുന്ന പ്രതീക്ഷ. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ ചിതത്തിലെ മൂന്നു ഗാനങ്ങളാണ് ഓസ്കറിനായി മത്സരിക്കുന്നത്. ജനുവരി 24ന് അവസാന നോമിനേഷനുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ ഏതൊക്കെ ചിത്രങ്ങളാണ് ശേഷിക്കുക എന്നതിന്റെ ശരിയായ രൂപം ലഭ്യമാകൂ. ഫിബ്രവരി 26നാണ് ലോസാഞ്ചലസിലെ കൊടാക് തിയേറ്ററില്‍ ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
ദേശീയ അവാര്‍ഡടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ആദമിന്റെ മകന് അബു സംവിധാനം ചെയ്തത് സലീം അഹമദ് ആണ്. ചിത്രത്തില അഭിനയത്തിന് നടന് സലികുമാറിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്