Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ആദ്യതിരക്കഥ 18ലെന്ന് സന്തോഷ് പണ്ഡിറ്റ്
പന്നീട് പത്തുവര്‍ഷം കഴിഞ്ഞ് അധ്വാനിച്ചുണ്ടാക്കിയ കാശുമായി ഇപ്പോള്‍ സിനിമ പിടിച്ചു. എനിക്ക് രണ്ട് കംപ്യൂട്ടറുകളും ലാപ്ടോപ്പുമുണ്ട്. വീട്ടില്‍ തന്നെ ഒരു എഡിറ്റിംഗ് സ്യൂട്ട് ഉണ്ടാക്കി. 7ഡി ക്യാമറയും വാങ്ങി. അഭിനയിക്കാന്‍ അറിയാവുന്ന പുതിയ കുറെ കലാകാരന്മാരെ സംഘടിപ്പിച്ചു.
എന്റെ പരിചയക്കാര് വാടക കൂടാതെ ഷൂട്ടിംഗിന് വീട് തന്നു. ക്യാമറ ഒഴികെ ബാക്കിയെല്ലാം ഞാന്‍ തന്നെ ചെയ്തു. 25 ദിവസം ഷൂട്ടിംഗ്. അത്യാവശ്യമുള്ളപ്പോള്‍ മാത്രം യുണിറ്റ് വിളിച്ചു. ഒരു ടെലിസിനിമ തീരുന്ന കാശു കൊണ്ട് പടം തീര്‍ത്തു- സന്തോഷ് പറയുന്നു.
ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ പാട്ടുകള്‍ യൂടൂബില്‍ കൊടുത്തതാണ് രക്ഷയായതെന്നും താരം പറയുന്നു.
കണ്ടവര്‍ കണ്ടവര്‍ അവര്‍ പറഞ്ഞു പറഞ്ഞ് സംഗതി ഹിറ്റായി. ദിവസം പതിനായിരക്കണക്കിന് ആളുകള്‍ കാണാന്‍ തുടങ്ങി. അത് ലക്ഷങ്ങളിലേക്ക് വളര്‍ന്നു.
നോക്കിയ പോലുള്ള കമ്പനികള്‍ റിംഗ്ടോണായി എന്റെ പാട്ട് ഉപയോഗിക്കാന്‍ തുടങ്ങി. സംഭവം വന്‍ഹിറ്റ്. സ്വാഭാവികമായും പടം കാണാന്‍ ആളുകള്‍ കാത്തിരുന്നു. സാമ്പത്തിക പരാധീനത കൊണ്ട് ആദ്യം മൂന്നു പ്രിന്റാണ് റിലീസ് ചെയ്തത്. തീയറ്ററിലെ തിരക്ക് കണ്ട് 17 റിലീസിംഗ് സെന്ററുകള്‍ കൂടി കിട്ടി.
ആളുകള്‍ പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് സന്തോഷിന്റെ മറുപടി തീര്‍ത്തും പ്രൊഫഷണലാണ്- ഞാനും അത് മനസിലാക്കിയിട്ടുണ്ട്. കൂടുതലും എന്റെ സിനിമ കാണാത്തവരാണ്. ചിലര്‍ക്ക് പ്രൊഫഷനല്‍ ജലസിയുണ്ട്. ആളുകള്‍ കരുതും പോലെ ഞാന്‍ ഒരു റിബല്‍ അല്ല. മാക്ടയിലും അമ്മയിലും ഫിലിം ചേംബറിലും പ്രൊഡ്യുസേഴ്സ് അസോസിയേഷനിലും അംഗമാകാതെ സിനിമ ചെയ്തു എന്നതാണ് എന്റെമേലുള്ള കുറ്റമായി ആളുകള്‍ കാണുന്നത്- സന്തോഷ് പറയുന്നു.
ആദ്യപേജില്‍
ഏകാന്തത എന്നെ കലാകാരനാക്കി: സന്തോഷ്
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'