For Quick Alerts
For Daily Alerts
Don't Miss!
- News വിവാഹാലോചന നിരസിച്ചതിന്റെ പക; ആലപ്പുഴയിൽ അഞ്ച് പേരെ വീട്ടിൽക്കയറി വെട്ടി, യുവാവ് പിടിയിൽ
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
നടി രമ്യകൃഷ്ണന് അറസ്റ്റ് വാറന്റ്
News
oi-Vijesh Krishna
By Ajith Babu
|
തെന്നിന്ത്യന്‍ നടി രമ്യകൃഷ്ണനും അനുജത്തി വിനയ കൃഷ്ണയ്ക്കും അറസ്റ്റ് വാറന്റ്. തമിഴ് സീരിയല്‍ നിര്‍മാതാവും നടിയുമായ കുട്ടി പത്മിനിയുടെ പരാതിയില്‍ ചെന്നൈ കോടതിയുടേതാണ് നടപടി.
സണ്‍ ടിവി സംപ്രേഷണം ചെയ്യുന്ന കലശം എന്ന സീരിയലിന്റെ പേരിലുള്ള അവകാശത്തര്‍ക്കമാണ് കോടതിയിലെത്തിയത്. സീരിയലിന്റെ ക്രിയേറ്റീവ് ഹെഡായി നിയമിക്കണമെന്ന കരാര്‍ ലംഘിച്ചെന്നായിരുന്നു പരാതി.
ടെലിവിഷന്‍ സംഘടനകള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും സീരിയല്‍ ആന്ധ്രയില്‍ സംപ്രേഷണംചെയ്തതോടെ കുട്ടി പത്മിനി വീണ്ടും കേസുമായി രംഗത്തെത്തുകയായിരുന്നു. തെലുങ്കിലെ മൊഴിമാറ്റ സീരിയലിന്റെ ക്രെഡിറ്റില്‍ കുട്ടിപത്മിനിയുടെ പേര് ഉള്‍പ്പെടുത്തതാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണം. വാറന്റിനെതിരെ രമ്യ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന് പുറമെ കുട്ടിപത്മിനിയെ അനുനയിപ്പിയ്ക്കാന്‍ രമ്യയുടെ അഭിഭാഷകരും രംഗത്തുണ്ട്.
28 വര്‍ഷമായി അഭിനയരംഗത്തുള്ള രമ്യ തെലുങ്ക് സംവിധായകന് കൃഷ്ണ വംശിയെ വിവാഹം കഴിച്ചതോടെയാണ് സീരിയല്‍ രംഗത്തേക്ക് ശ്രദ്ധ തിരിച്ചത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
This was following a complaint filed by Kutti Padmini, who has claimed that the two of them violated a contractual agreement. It is with regard to the serial Kalasam aired on Sun TV, where Kutti Padmini was supposed to be the creative head and be paid accordingly.
Story first published: Monday, June 20, 2011, 11:17 [IST]
Other articles published on Jun 20, 2011
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
Featured Posts