Don't Miss!
- News ആരും മറക്കല്ലേ, ഏപ്രില്‍ 26ന് വോട്ട് ചെയ്യണം; വോട്ടഭ്യര്‍ത്ഥിച്ച് കളക്ടര്‍ കൊച്ചി മെട്രോയില്‍
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മലയാള സിനിമ മാറ്റത്തിന്റെ പാതയില്‍
2012 മലയാള സിനിമയ്ക്ക് മാറ്റത്തിന്റെ ദിശാസൂചികയാണോ? ആദ്യ നാല് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്സ് ഓഫീസിലെ ട്രെന്റ് സസൂക്ഷ്മം നിരീക്ഷിയ്ക്കുന്ന ആരിലുമുയരും ഇങ്ങനെയൊരു സംശയം.
പതിറ്റാണ്ടുകള്‍ മലയാളത്തെ അടക്കിഭരിച്ച സൂപ്പര്‍താരങ്ങളുടെ പ്രഭാവം മലയാള സിനിമയില്‍ അവസാനിയ്ക്കുന്നുവെന്നതിന്റെ സൂചനകളാണ് 2012ന്റെ ആദ്യപാദം തരുന്നത്. സൂപ്പറുകളും ബിഗ് ബജറ്റ് സിനിമകളുമല്ല തങ്ങള്‍ക്ക് വേണ്ടതെന്ന പാഠമാണ് പ്രേക്ഷകര്‍ മലയാള സിനിമാക്കാര്‍ക്ക് പകര്‍ന്നു ല്കുന്നത്.
മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകരെ രോഷം കൊള്ളിയ്ക്കുന്ന കാര്യമാണിതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സിനിമകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഈ കാര്യം ബോധ്യമാവും.
സെക്കന്റ് ഷോ, ഈ അടുത്ത കാലത്ത്, നിദ്ര, ഓര്‍ഡിനറി, മായാമോഹിനി, 22 ഫീമെയില്‍ കോട്ടയം ഈ വര്‍ഷം ബോക്സ് ഓഫീസില്‍ ഓളം സൃഷ്ടിച്ച സിനിമകളുടെ പട്ടികയില്‍ ഇടംപിടിച്ചത് ഇവയെല്ലാമാണ്.
ഈ സിനിമകളെല്ലാം പണംവാരിപ്പടങ്ങളാണെന്ന് അവകാശപ്പെടാനാവില്ലെന്നത് സത്യം. എന്നാല്‍ പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെടാന്‍ ഈ സിനിമകള്‍ക്കെല്ലാം കഴിഞ്ഞുവെന്നതാണ് കാര്യം. ഇതില്‍ ദിലീപിന്റെ മായാമോഹിനി ഒഴിച്ചുള്ള മറ്റെല്ലാ സിനിമകളും പ്രേക്ഷകന് പുതിയൊരനുഭവമാണ് സമ്മാനിച്ചത്. കാമ്പുള്ള കഥയോ, വ്യത്യസ്തമായ കഥ പറച്ചില് രീതിയോ കൊണ്ടൊക്കെ ഈ സിനിമകള്‍ സമ്പന്നമായിരുന്നു. മോളിവുഡില്‍ യുവതയുടെ ഉയിര്‍പ്പ്
അടുത്ത പേജില്‍
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'