Don't Miss!
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
ദിലീപ്-മീര ചിത്രം കല്‍ക്കത്ത ന്യൂസ്
ദിലീപിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കല്‍ക്കത്ത ന്യൂസ് എന്ന് പേരിട്ടു. മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക.
കൊല്‍ക്കത്ത പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു ടിവി ചാനലിന്റെ ന്യൂസ് റീഡര്‍ കം പ്രൊഡ്യൂസറായാണ് ദിലീപ് വേഷമിടുന്നത്. കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്.
ബ്ലെസ്സിയുടെ നാലാമത്തെ ചിത്രമാണിത്. കാഴ്ചയിലും പളുങ്കിലും മമ്മൂട്ടിയെയും തന്മാത്രയില് മോഹന്‍ലാലിനെയും നായകനാക്കിയ ബ്ലെസ്സി ദിലീപിനെ നായകനാക്കി ഒരുക്കുന്ന ആദ്യത്തെ ചിത്രമാണ് കല്‍ക്കത്ത ന്യൂസ്. ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെ.
തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന വിനോദയാത്രക്കു ശേഷം ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മീരാ ജാസ്മിന് ദിലീപിന്റെ നായികയായി അഭിനയിക്കുന്നത്. ഇന്നസെന്റ്, ഇന്ദ്രജിത്ത്, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും കല്‍ക്കത്ത ന്യൂസില്‍ വേഷമിടുന്നു.
ബംഗാളി സംഗീത സംവിധായകനായ ദേബ് ജ്യോതിമിത്രയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സലില്‍ ചൗധരിയുടെ പ്രധാന ശിഷ്യനായിരുന്നു ദേബ് ജ്യോതിമിത്ര.
വയലാര്‍ ശരത്ചന്ദ്രവര്‍മയാണ് ഗാനരചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം എസ്.കുമാര്‍. സെഞ്ച്വറി റിലീസ് ചിത്രം വിതരണത്തിനെത്തിക്കും.
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'