Don't Miss!
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Lifestyle ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- News 'കെജ്രിവാൾ മാങ്ങയും മധുരവും കഴിക്കുന്നു'; പ്രമേഹം കൂട്ടി ജാമ്യം നേടാനുള്ള തന്ത്രമെന്ന് ഇഡി
- Automobiles ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്കിയ ഞെട്ടിക്കുന്ന ഉത്തരം
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
ഊമയാവാന് മുമ്പൊരു ക്ഷണം വന്നു; നിരസിച്ചു
ഊമയായി അഭിനയിക്കാന്‍ മുമ്പൊരു അവസരം ദിലീപിനെ തേടിയെത്തിയതാണ്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നായകനാവാന്‍ ദിലീപിനെ വിനയന് ക്ഷണിച്ചതായിരുന്നു. എന്നാല്‍ ലോഹിതദാസിന്റെ ചക്കരമുത്ത് എന്ന ചിത്രത്തില്‍ സമാനമായ വേഷമുള്ളതിനാല് വിനയന്റെ ക്ഷണം ദിലീപ് നിരസിച്ചു. പകരം ജയസൂര്യയാണ് ആ വേഷം ചെയ്തത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ലോഹിതദാസിന്റെ ചക്കരമുത്ത് പുറത്തുവന്നപ്പോള്‍ വിനയന്റെ ചിത്രത്തിലെ നായകവേഷവുമായി കാര്യമായ സാമ്യമൊന്നും അതിനുണ്ടായിരുന്നില്ല. വിനയന്റെ ചിത്രത്തിലെ നായകന് ഒരു ഊമയാണ്. സംസാരശേഷിയില്ലെന്നു മാത്രമേയുള്ളൂ, അയാളുടെ ബുദ്ധിക്ക് കുഴപ്പമൊന്നുമില്ല. എന്നാല്‍ ചക്കരമുത്തിലെ നായകന് സംസാരശേഷിയുണ്ട്, വേണ്ടത്ര ബുദ്ധിയില്ല. നിഷ്കളങ്കന് എന്നതിലുപരി ഒരു മണ്ടന്‍. മണ്ടന്റെ പ്രണയവും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. ഈ കഥാപാത്രം ചെയ്യാന്‍ വേണ്ടി വിനയന് ചിത്രം വേണ്ടെന്നു വച്ചത് എന്തിനാണെന്ന് പ്രേക്ഷകര്‍ക്കു പിടികിട്ടിയില്ല.
കൂനനായും ഭ്രാന്തനായുമൊക്കെ അഭിനയിച്ചിട്ടുള്ളതാണ്. ഏതായാലും ഊമയായി അഭിനയിക്കാന്‍ കിട്ടിയ അവസരം തുലച്ചല്ലോ എന്നൊരു ഇച്ഛാഭംഗം ഇനി ദിലീപിന് വേണ്ട. ഡോ.ബിജുവിന്റെ ചിത്രത്തിലെ ഊമവേഷത്തിന് ഒരു അവാര്‍ഡിന്റെ മണവുമുണ്ട്.
-
'എനിക്കിനി അച്ഛനില്ലല്ലോ...'; അലറിക്കരഞ്ഞ് മനോജ് കെ ജയന്റെ ഭാര്യ, ഇതൊക്കെയാണ് ഓസ്കാർ അഭിനയമെന്ന് പരിഹാസം!
-
നാണമില്ലാത്ത സ്ത്രീ, മകനോട് ഇങ്ങനെയൊക്കെ ചോദിക്കാമോ?, മലൈക അറോറക്കെതിരെ രൂക്ഷ വിമര്‍ശനം
-
'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്