Don't Miss!
- Sports IPL 2024: ആദ്യ 16 ബോളില്‍ 31, അടുത്ത 21 ബോളില്‍ 19! വീണ്ടും ഫിഫ്റ്റിക്കു കളിച്ച് കോലി, വിമര്‍ശനം
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വി.എസിന് ഇനി എ.കെ.ജിയെ കാണാം
അറബിക്കഥക്കു പിന്നാലെയാണ് ആഗസ്ത് എട്ടിന് എ.കെ.ജി എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. എ.കെ.ജിയുടെ ജീവിതകഥയെ ആസ്പദമാക്കി ഷാജി എന്‍.കരുണ്‍ ഒരുക്കിയ ചിത്രമാണിത്. ഡോക്യുഫീച്ചറിന്റെ സ്വഭാവമുള്ള ഈ ചിത്രം എ.കെ.ജിയുടെ രാഷ്ട്രീയ, വ്യക്തി ജീവിതത്തെ യഥാതഥമായി അവതരിപ്പിക്കാനുള്ള ശ്രമമാണ്.
ഒരു കാലഘട്ടത്തിന്റെ നീതിബോധത്തെയും മൂല്യസങ്കല്പത്തെയുമാണ് എ.കെ.ജി പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടു തന്നെ എ.കെ.ജി എന്ന ചിത്രത്തിന് പ്രേക്ഷകരോട് മൂല്യബോധത്തിന്റെ തീവ്രതയെ കുറിച്ച് ഏറെ പറയാനുണ്ടാവും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പഴയ തലമുറയും ഇന്നത്തെ തലമുറയും തമ്മിലുള്ള അന്തരത്തെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് എ.കെ.ജി പ്രദര്‍ശനത്തിനെത്തുന്നത്.
അറബിക്കഥ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ തന്നെ തൊട്ടുണര്‍ത്തുന്ന ചിത്രമാണ്. അറബിക്കഥ പങ്കിടുന്ന ചില നിരീക്ഷണങ്ങള്‍ക്കു പിന്നാലെയാണ് എ.കെ.ജി എന്ന ചിത്രമെത്തുന്നത്. സമകാലീന രാഷ്ട്രീയത്തിനു നേര്‍ക്ക് അറബിക്കഥ ഉയര്‍ത്തുന്ന ചോദ്യങ്ങളുമായി പ്രേക്ഷകര്‍ എ.കെ.ജി കാണുമ്പോള്‍ കാലഘട്ടത്തിന്റെ അന്തരവും മൂല്യസങ്കല്പത്തിലെ മാറ്റങ്ങളുമാണ് വിചാരണ ചെയ്യപ്പെടുന്നത്. സിനിമ രാഷ്ട്രീയത്തില്‍ ഇതു പോലെ ഇടപെടുന്ന മുഹൂര്‍ത്തങ്ങള്‍ വിരളമാണ്.
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ