Don't Miss!
- Lifestyle പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ലാലിന് കോമഡി മതി
മമ്മൂട്ടി കോമഡി മതിയാക്കിയപ്പോള്‍ മോഹന്‍ലാലിന് കോമഡി മതിയെന്ന നിലയിലാണ്. ഛോട്ടാ മുംബൈയും ഹലോയും സൂപ്പര്‍ഹിറ്റുകളായതോടെ കോമഡി ശൈലിയില്‍ കഥ പറയുന്ന സിനിമയാണെങ്കില്‍ സംവിധായകന് ആരായിരുന്നാലും ഡേറ്റ് നല്‍കുകയാണ് മോഹന്‍ലാല്‍.
രാജമാണിക്യം, തുറുപ്പുഗുലാന്‍, തൊമ്മനും മക്കളും, മായാവി തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി കോമഡി പരീക്ഷിച്ചപ്പോള്‍ ആ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി. പ്രേക്ഷകര്ക്കിപ്പോഴിഷ്ടം തന്റെ ഇത്തരം വേഷങ്ങളാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ മമ്മൂട്ടി അത്തരം വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്തു.
മനോരോഗം പിടികൂടിയ അധോലോക നായകന് ഭാര്‍ഗവനായി മമ്മൂട്ടി കോമഡി കളിച്ചപ്പോള്‍ കീര്‍ത്തിചക്രയിലെ സൈനിക ഓഫീസറായി മോഹന്‍ലാല്‍ ഗൗരവമാര്ജിക്കുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഒരു ചലച്ചിത്ര കൗതുകം. തട്ടുപൊളിപ്പന്‍ കോമഡി വേഷങ്ങളോട് മമ്മൂട്ടി കൂടുതല്‍ ആഭിമുഖ്യം പ്രകടിപ്പിച്ചു. ഒട്ടേറെ സിനിമകളില്‍ പ്രേക്ഷകരെ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ചിരിപ്പിച്ചിട്ടുള്ള മോഹന്‍ലാല്‍ അത്തരം വേഷങ്ങളില്‍ നിന്ന് പൂര്‍ണമായി മാറിനിന്നു.
മായാവിയോടെ കോമഡി വേഷങ്ങളുടെ തനിയാവര്‍ത്തനം മമ്മൂട്ടി മതിയാക്കിയ മട്ടാണ്. അതേ സമയം മോഹന്‍ലാല്‍ വീണ്ടും പഴയ തട്ടകത്തില്‍ തിരിച്ചെത്തിയിരിക്കുന്നു.
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?