Don't Miss!
- Sports T20 World Cup 2024: രാഹുല്‍ ശ്രദ്ധിക്കേണ്ടത് 2 കാര്യം, അതു സംഭവിച്ചാല്‍ ലോകകപ്പ് ടീമില്‍!
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
മങ്കട രവിവര്‍മ അന്തരിച്ചു
കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഫിലിം ഡിവിഷനിലെ അസിസ്റ്റന്റ് കാമറാമാന് ജോലി ഉപേക്ഷിച്ചാണ് രവിവര്‍മ സിനിമാ ജീവിതം ആരംഭിച്ചത്. 1960കളില്‍ സ്വന്തമായി വാങ്ങിയ 16 എം.എം കാമറ ഉപയോഗിച്ച് വിദേശ നെറ്റ്വര്ക്കുകള്ക്കു വേണ്ടി ന്യൂസ് റീലുകള്‍ നിര്‍മിച്ചായിരുന്നു തുടക്കം.
പുനെ ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂര്‍വവിദ്യാര്‍ഥിയായ അസീസിന്റെ 'അവള്', പി.എന്‍. മേനോന്റെ 'ഓളവും തീരവും' എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയാണ് രവിവര്‍മ ആദ്യമായി കാമറ ചലിപ്പിച്ചത്. തുടര്‍ന്ന് അടൂര്‍ ചിത്രങ്ങളുടെ സ്ഥിരം ഛായാഗ്രാഹകനായി.
അടൂരിന്റെ 'സ്വയംവരം' മുതല്‍ 'നിഴല്‍ക്കുത്ത്' വരെ ഏഴ് ഫീച്ചര്‍ ചിത്രങ്ങളുടെയും രണ്ടു ഡസനോളം ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിമുകളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് രവിവര്‍മയാണ്. സ്വയംവര'ത്തിന്റെ ഛായാഗ്രഹണത്തിന് ആദ്യമായി ദേശീയ പുരസ്കാരം നേടി. 2007ലെ ജെ.സി. ദാനിയേല്‍ പുരസ്കാരത്തിനും മങ്കട രവിവര്‍മ അര്‍ഹനായി.
-
'ഇനി യുദ്ധം ജാസ്മിനും സിബിനും തമ്മില്‍; അഖില്‍ മാരാരും ശോഭയും പോലെ, കളിമാറി മറിയും'
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'