Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മണിക്കൂറിന് 100 രൂപയെന്ന്; മുമൈദിനെ അപമാനിച്ചു
ഹൈദരാബാദിലെ ബഞ്ചാരഹില്ലിലുള്ള പബില്‍ രണ്ട് സുഹൃത്തുക്കളുമൊത്താണ് മുമൈദ് എത്തിയത്. ഉടന്‍ തന്നെ മുമൈദിന്റെ തകര്‍പ്പന്‍ ഐറ്റം സോങായ എന്‍ പേര് മീനാകുമാരി പബ്ബിനുള്ളില്‍ മുഴങ്ങി. വാരാന്ത്യം ആഘോഷിയ്ക്കാനെത്തിയ മുമൈദും സുഹൃത്തുക്കളും ഗാനത്തോടൊപ്പം നൃത്തം വെയ്ക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
വെള്ളമടിച്ച് ലക്കുകെട്ട ചിലര്‍ മുമൈദിന്റെ പേരുവെച്ച് ചില അശ്ലീല കമന്റുകള്‍ ഇതിനിടെ പറഞ്ഞുവത്രേ. ആദ്യമൊക്കെ നടി ഇതത്ര കാര്യമാക്കിയില്ലെങ്കിലും ശല്യമേറിയപ്പോള്‍ കടുത്ത രീതിയില്‍ തന്നെ അവര്‍ പ്രതികരിച്ചു.
അവസാനം പബ്ബിലെ സെക്യൂരിറ്റി ജീവനക്കാര്‍ വന്ന് പ്രശ്നക്കാരെ പുറത്താക്കിയതോടെ കുഴപ്പം തീര്‍ന്നുവെന്നാണ് കരുതിയത്. പക്ഷേ പബ്ബിനുള്ളിലെ ബാത്ത്റൂമില്‍ പോയ യുവതികള്‍ക്ക് ലഭിച്ച കുറിപ്പുകള്‍ സാഹചര്യം കൂടുതല്‍ വഷളാക്കി. മുമൈദിന് മണിക്കൂറിന് നൂറുരൂപയെന്ന അത്യന്തം മോശകരമായ കമന്റാണ് ഈ കുറിപ്പുകളിലുണ്ടായിരുന്നത്. ഇതിനെതിരെ മുമൈദ് കൂട്ടുകാരും പൊട്ടിത്തെറിയ്ക്കുക തന്നെ ചെയ്തു.
നേരത്തെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയവരാണ് ഈ കുറിപ്പുകള്‍ ബാത്ത്റൂമില്‍ കൊണ്ടിട്ടതെന്ന് പിന്നീട് വ്യക്തമായി. ഒടുവില്‍ സ്വന്തം കൂട്ടുകാരോട് പോലും ഒന്നും പറയാതെ കണ്ണീരൊപ്പിയാണ് മുമൈദ് പബ്ബില്‍ നിന്നും മടങ്ങിയത്.
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ