Don't Miss!
- News അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന് വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
വ്യാജന്മാര്ക്ക് മരണമണി മുഴങ്ങുന്നു
മലയാള സിനിമകളുടെ വ്യാജപതിപ്പുകളില്‍ എണ്‍പതുശതമാനവും ശ്രീനിവാസന് നേതൃത്വം നല്കുന്ന സംഘമാണ് പുറത്തിറക്കിയിരുന്നതെന്ന് ആന്റി പൈറസി സെല്‍ (എപിസി) ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളെ പിടികൂടാനായതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
ബാംഗ്ലൂരിലെ പ്രശസ്ത തിയറ്ററില്‍ മാനേജറായിരുന്ന ശ്രീനിവാസനും ഇവിടത്തെ ഓപ്പറേറ്ററും ചേര്‍ന്നാണ് സിനിമകള്‍ വ്യാജകോപ്പികള്‍ തയാറാക്കയിരുന്നത്. സാധാരണ ഷോകള്‍ക്ക് ശേഷം സിനിമകള്‍ രഹസ്യമായി പ്രദര്‍ശിപ്പിച്ച് ക്യാമറയിലേക്ക് പകര്‍ത്തുകയായിരുന്നു ഇവരുടെ രീതി. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഏതാണ്ട് നാല്‍പ്പതോളം സിനിമകള്‍ ഇവര്‍ ഈ രീതിയില്‍ പകര്‍ത്തിയതായാണ് അറിയുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാള സിനിമകളായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
കേരളത്തിലെ വ്യാജസിഡികളുടെ പ്രധാനകേന്ദ്രമായ ബീമാപള്ളി മാര്‍ക്കറ്റില്‍ എപിസി നടത്തിയ അന്വേഷണമാണ് ശ്രീനിവാസനിലെത്തിച്ചേര്ന്നത്. ഇയാളുമായി ബന്ധമുള്ള ആള് പിടിയിലാത് അന്വേഷണസംഘത്തെ ഏറെ സഹായിച്ചെന്ന് എപിസി ഡിവൈഎസ്പി എസ് റഫീഖ് പറയുന്നു. വ്യാജന്മാരുടെ യാത്ര രണ്ടുവഴിയ്ക്ക്
അടുത്ത പേജില്‍
-
അച്ഛനെ പോലെ തന്നെയാണ് മകനും, യാതൊരു കഴിവുമില്ല! മുന്‍ഭര്‍ത്താവിനെ പറ്റിയും മകനെ കുറിച്ചും മലൈക അറോറ
-
ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍