Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
വ്യാജന്മാരുടെ യാത്ര രണ്ടുവഴിയ്ക്ക്
തിയറ്റര്‍ അധികൃതരുടെ സഹായം ലഭിച്ചിരുന്നതിനാല്‍ മുന്‍കാലങ്ങളിലേതിനെക്കാള്‍ വ്യക്തയുള്ള വ്യാജകോപ്പികളാണ് വില്‍പ്പനയ്ക്കെത്തിയിരുന്നത്. രഹസ്യപ്രദര്‍ശനം നടത്തി ക്യാമറയിലേക്ക് ചിത്രീകരിച്ചതിന് ശേഷം രണ്ടു കോപ്പികളാണ് തയാറാക്കുക. ഇതിലൊന്ന് ചെന്നൈയിലേക്കും രണ്ടാമത്തേത് യുകെയിലേക്കും അയക്കും. ഇന്റര്‍നെറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നത് യുകെയിലെ സ്ഥിരതാമസക്കാരനായ വര്‍ക്കല സ്വദേശി പ്രേം എന്ന മലയാളിയാണെന്ന് എപിസി സംഘം കണ്ടെത്തി.
ചെന്നൈയിലേക്ക അയക്കുന്ന പ്രിന്റ് സിഡികളാക്കി മാറ്റുന്ന ജോലി ചെയ്യുന്നത് നഗരത്തിലെ ബര്‍മ മാര്‍ക്കറ്റിലെ തമിഴ് യുവാക്കാളാണ്. അത്യാധുനിക ഉപകരണങ്ങളോടെ സഹായത്തോടെ ആയിരക്കണക്കിന് വ്യാജസിഡികളാണ് ഇവിടെ തയാറാക്കപ്പെടുന്നത്. ഇത് പിന്നീട് ബീമാപ്പള്ളിയിലെത്തിയ്ക്കും. ഇവിടെ നിന്നാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാജസിഡി വിതരണത്തിനായി കൊണ്ടുപോകുന്നത്.
സോത്രസ്സ് തന്നെ കണ്ടെത്തി തകര്‍ത്തതോടെ മലയാള സിനിമയുടെ വ്യാജപതിപ്പുകളുണ്ടാവുന്നത് വന്‍തോതില്‍ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. യുകെയിലേക്കും അന്വേഷണം വ്യാപിച്ചതോടെ ഇവിടെ നിന്നുള്ള അപ്ലോഡിങും ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു. വ്യാജന്മാര്ക്ക് മരണമണി മുഴങ്ങുന്നു
ആദ്യപേജില്‍
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?