Don't Miss!
- News അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന് വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ഇന്ദ്രജിത്തിനെ നല്ലനടപ്പു പഠിപ്പിക്കാന്‍ തിലകന്
ചിത്രത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളിലും പൃഥ്വിയുടെ വഴികാട്ടിയായി മാറുന്നുണ്ട് തിലകന്. പൃഥ്വിയ്ക്ക് ശേഷം ഇനി സഹോദരനായ ഇന്ദ്രജിത്തിന്റെ മാര്‍ഗ്ഗദര്‍ശിയായി വേഷമിടാനൊരുങ്ങുകയാണ് തിലകന്.
നല്ല റോളുകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കാന്‍ പൃഥ്വിയേക്കാള്‍ മിടുക്കുണ്ട് ഇന്ദ്രജിത്തിന്. എങ്കിലും നായകനായി അഭിനയിച്ച ചിത്രങ്ങള്‍ക്ക് ജനശ്രദ്ധ ലഭിയ്ക്കാതെ പോയി.
മിഴി രണ്ടിലും, നായകന്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയവയ്ക്ക് ബോക്സ്ഓഫീസില്‍ വലിയ ചലനങ്ങളുണ്ടാക്കാനായില്ല. എന്നാല്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഇന്ദ്രന് തിളങ്ങുകയും ചെയ്തു.
അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും തിലകനും ഒന്നിയ്ക്കുകയാണ്. ഗ്രാമവാസികള്‍ക്ക് മുഴുവന്‍ തലവേദനയായ ജോസ് എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് ഈ സിനിമയില്‍ വേഷമിടുന്നത്.
പള്ളി വികാരിയായ തിലകന്റെ കഥാപാത്രം ജോസിനെ നല്ലനടപ്പു പഠിപ്പിയ്ക്കാനായി തിലകന് പല അടവുകളും പയറ്റുന്നു.
അനന്യയും മേഘ്ന രാജുമാണ് ചിത്രത്തിലെ നായികമാര്‍. ടിനി ടോം, അശോകന്, കൊച്ചു പ്രേമന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാതങ്ങളെ അവതരിയ്ക്കുന്നു.
-
വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു