Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ലാലും ഞാനും രണ്ടുവഴികളിലായി: രഞ്ജിത്ത്
രണ്ടുപേരും വ്യത്യസ്തവഴികളില് തിരിഞ്ഞതോടെ പരസ്പരം കാണുന്നതും സംസാരിക്കുന്നതും കുറഞ്ഞു എന്നു മാത്രം. ഏറെക്കാലത്തിനുശേഷം ഈയിടെ ഞാന്‍ മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചു. ഇന്ത്യന്‍ റുപ്പിയുടെ കാമറാമാന് എസ്. കുമാറിനെ ഫോണില്‍ വിളിച്ചപ്പോള്‍ അടുത്ത് ഞാനുണ്ടെന്നറിഞ്ഞ ലാല്‍ എന്നോടു സംസാരിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. 'പ്രണയം' സിനിമ കണ്ട് ഇഷ്ടപ്പെട്ട കാര്യം ഞാന്‍ ലാലിേനാട് പറയുകയും ചെയ്തു- രഞ്ജിത്ത് പറയുന്നു.
ഇന്ത്യന്‍ റുപ്പിയില്‍ തിലകനെ അഭിനയിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഈ ചിത്രത്തില്‍ തിലകനെ എന്തുകൊണ്ട് അഭിനയിപ്പിച്ചു എന്നത് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ബോധ്യപ്പെടുമെന്നുറപ്പാണെന്നും അത്രയ്ക്ക് ഉജ്ജ്വലമായാണ് ചിത്രത്തിലെ അച്യുതമേനോന് എന്ന കഥാപാത്രത്തെ തിലകന് അവതരിപ്പിച്ചിരിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
അനുയോജ്യമായ കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാത്രമാണ് തിലകന് എന്റെ മുന്‍ചിത്രങ്ങളില്‍ അഭിനയിക്കാതിരുന്നത്. എന്തിന്റെ പേരിലായാലും ഒരു കലാകാരനെ അവന്റെ കര്മമേഖലയില് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതാണ് സംഘടനകള്‍. തിലകനെ വിലക്കിയതിന്റെ നഷ്ടം മലയാളസിനിമയ്ക്കാണ് എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. വിലക്ക് പിന്‍വലിച്ചുകൊണ്ട് ഫെഫ്ക ഇക്കാര്യത്തില്‍ മാന്യത കാട്ടി.
ആദ്യപേജില്‍
ലാലിനെ കാണാന്‍ കടമ്പകളേറെ: രഞ്ജിത്ത്
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍