Don't Miss!
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
മോഹന്‍ലാലിന്റെ വില്ലനായി മമ്മൂട്ടി!
ഇതിന് മുമ്പ് ഗോകുലം ഗോപാലന് നിര്‍മ്മിച്ച പഴശ്ശിരാജയേക്കാള്‍ പത്തുമടങ്ങ് വലിയ ഒരു സിനിമയാക്കി രണ്ടാമൂഴത്തെ മാറ്റാനാണ് ഹരിഹരന്റെയും ടീമിന്റെയും ശ്രമം. ഹരിഹരന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ക്കായി ഇതുമാറിയേക്കാനാണ് സാധ്യത. കാരണം അത്രയേറെ സൂക്ഷമായി സമീപിക്കുമ്പോള്‍ ഉജ്ജ്വലങ്ങളായ ഹൃദയസ്പര്‍ശികളായ എത്രോയോ രംഗങ്ങള്‍ രണ്ടാമൂഴത്തില്‍ നിന്നും കണ്ടെടുക്കാന്‍ കഴിയും.
പാണ്ഡവരുടെ വനവാസക്കാലവും മറ്റും ചിത്രീകരിക്കുന്നത് രാജ്യത്തെ നിബിഡ വനാന്തരങ്ങളിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടാമൂഴം വായിക്കുന്ന ഏതൊരു ചലച്ചിത്രകാരനും ഒരു സിനിമയായി അതിനെ മനസ്സില്‍ വരച്ചിട്ടിട്ടുണ്ടാകും. എന്നാല്‍ വിസ്മയിപ്പിക്കുന്ന ഈ രചനയെ സിനിമയാക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുക ഒരു സാധാരണ ചലച്ചിത്രകാരന് സാധിക്കുന്നതല്ല. ഇവിടെയാണ് ഹരിഹരന് സംവിധായകനെന്ന രീതിയിലുള്ള തന്റെ ധൈര്യം കാണിക്കുന്നത്.
ഇതിനൊപ്പം കഥാകാരന്റെ അകമഴിഞ്ഞ പിന്തുണകൂടിയുണ്ടാകുമ്പോള് രണ്ടാമൂഴം മനോഹരമായ ഒരു ചലച്ചിത്രകാവ്യമായി മാറുമെന്നതില്‍ സംശമയില്ല. വായിച്ച ഓരോരുത്തരും മറക്കാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഈ രചന അതിന്റെ സൗന്ദര്യം ചോര്‍ന്നുപോകാതെ വെള്ളിത്തിരിയിലെത്തുക്കുകയെന്നത് ശ്രമകരം തന്നെയായിരിക്കും.
ആദ്യപേജില്‍
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ