Don't Miss!
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ജയചന്ദ്രന്-സംവിധായകരുടെ ഇഷ്ടതാരം
സിനിമയില്‍ അച്ഛന്റെ ഓര്‍മ്മകള്‍ക്ക് ചാരുതപകരുന്ന കഥാസന്ദര്‍ഭമായിരുന്നു ബാലേട്ടനില്‍ 'ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്വിളക്കൂതിയല്ലോ....' പുത്തഞ്ചേരിയുടെ വരികളെ സാര്‍ത്ഥകമാക്കിയ സംഗീതമേകിയത് ജയചന്ദ്രന്റെ ഭാവനയാണ്. ഹിറ്റുകളുടെ ഒരു പൂക്കാലത്തിലൂടെയാണ് ജയചന്ദ്രന് കടന്നുപോകുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജയചന്ദ്രന് ഈണമിട്ടപാട്ടുകള്ക്കാണ് അംഗീകാരങ്ങളത്രയും ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. 'മയങ'്ങിപോയി ഞാന്‍ മയങ്ങിപ്പോയി..,(നോട്ടം-കെ.എസ്.ചിത്ര), കോലക്കുഴല്‍ വിളികേട്ടോ രാധേ...എന്‍ രാധേ...(.ശ്വേത-നിവേദ്യം), മുള്ളുള്ള മുരിക്കിന്മേല് മൂവന്തി... (മഞ്ജരി-വിലാപങ്ങള്‍ക്കപ്പുറം), ചാന്തുതൊട്ടില്ലേ ചന്ദനംതൊട്ടില്ലേ..(ശ്രേയ ഘോഷാല്‍- ബനാറസ്), ഒളിച്ചിരുന്നേ....( രാജലക്ഷ്മി-ജനകന്) ഇങ്ങനെ ഗായികമാര്‍ക്കുള്ള അവാര്‍ഡുകള്‍ക്കുള്ള ക്രെഡിറ്റുകള്‍ പാതിയും ജയചന്ദ്രന് അവകാശപ്പെട്ടതാണ്.
നിത്യവും തുടച്ചുമിനുക്കുന്ന പിച്ചളകിണ്ണം പോലെ സുന്ദരമാണ് ജയചന്ദ്രസംഗീതം. മധുരസുന്ദരമായ ഗാനങ്ങളുമായ്ഇനിയും അനുവാചകരെ ആനന്ദിപ്പിക്കാന്‍ രതിനിര്‍വ്വേദത്തിലൂടെ സെഞ്ച്വറി തികച്ച ജയചന്ദ്രന് സാദ്ധ്യമാകുമെന്ന കാര്യം കാലം അടിവരയിടുന്നു.
അടുത്ത പേജില്‍
ജയചന്ദ്ര സംഗീതം സെഞ്ച്വറി നേടുമ്പോള്‍
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക