Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സ്പിരിറ്റില്‍ അലിയുന്ന തിലകന്-വേണു പിണക്കം
അഭിനയസിദ്ധിയില്‍ ഇവര്‍ക്കുള്ള റേഞ്ച് മറ്റാര്‍ക്കുമില്ലെന്ന് ഉദാഹരണസഹിതം അവര്‍ക്ക് ചൂണ്ടിക്കാട്ടാനുണ്ടാവും. ഒരര്‍ത്ഥത്തില്‍ ഇതു ശരിയുമാണ്. പെരുന്തച്ചന്, സ്ഫടികം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളെല്ലാം ഇവരുടെ മത്സരിച്ചുള്ള അഭിനയത്തിനുള്ള വേദികളായിരുന്നു.
ഒരുകാലത്ത് അടുത്തസുഹൃത്തുക്കളായിരുന്ന ഈ അഭിനയസാമ്രാട്ടുകളുടെ പിണക്കം അരമനരഹസ്യമൊന്നുമല്ല. കഴിഞ്ഞകുറെ വര്‍ഷങ്ങളായി ഇവര്‍ക്കിടയിലെ അകല്‍ച്ച വര്‍ദ്ധിച്ചുവരികയുമായിരുന്നു.
തന്റെ അവസരങ്ങള്‍ നെടുമുടി വേണു തട്ടിയെടുക്കുകയാണെന്ന തിലകന്റെ ആരോപണത്തിന് മറുപടി പറഞ്ഞില്ലെങ്കിലും പഴയ സുഹൃത്തിനൊപ്പം ഇനി അഭിനയിക്കേണ്ടെന്ന് വേണു തീരുമാനിച്ചിരുന്നു. താനൊരിയ്ക്കലും തിലകന്റെ കരിയറിന് വിഘാതമായിട്ടില്ലെന്നും ആരോപണം വേദനിപ്പിച്ചുവെന്നും വേണു പിന്നീടുള്ള ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
ഇവരുടെ വേര്‍പിരിയല്‍ മലയാള സിനിമയ്ക്കാണ് വലിയ നഷ്ടമാണ് വരുത്തിവച്ചത്. എന്തായാലും സിനിമിയില്‍ നിത്യശത്രുവോ മിത്രമോ ഒന്നില്ലെന്ന് തെളിയിക്കുകയാണ് ഇവരിപ്പോള്‍. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റാണ് ഇവര്‍ക്കിടയിലെ മഞ്ഞുരുക്കത്തിന് വേദിയാവുന്നത്. അഭിനയത്തിലെ പെരുന്തച്ചന്മാരുടെ പുനസമാംഗമത്തിന് വേദിയൊരുക്കിയതില്‍ സംവിധായകന് രഞ്ജിത്തിന് തീര്‍ച്ചയായും അഭിമാനിയ്ക്കാം.
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ