Don't Miss!
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
എനിയ്ക്കിഷ്ടം പഴയ രതിനിര്‍വേദം: ജയഭാരതി
ചേച്ചി എന്ന വിളിയില്‍ പതിയിരിക്കുന്ന അപകടമാണ് ഭരതനും പത്മരാജനും രതിനിര്‍വ്വേദത്തിലൂടെ വെള്ളിത്തിരയിലെത്തിച്ചത്. ഇപ്പോഴത്തെ രതിനിര്വ്വേദവുമായി പഴയതിനെ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. താന്‍ പുതിയ രതിനിര്‍വ്വേദം കണ്ടിട്ടില്ല. നല്ലതായിരിക്കാം. എന്നാലും, എനിക്ക് ഇഷ്ടം പഴയതു തന്നെ- ജയഭാരതി പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാന്‍ വന്നത് പണത്തിന് വേണ്ടിയാണ്. എന്നാല്‍, ഭരതനെപോലെയുള്ളവര്ക്ക് ജീവിതം തന്നെ കലയായിരുന്നു. ഷീലയും ശാരദയും തിളങ്ങി നിന്നപ്പോഴാണ് മലയാള സിനിമ എനിയ്ക്ക്് അംഗീകാരം നല്‍കിയത്. സേതുമാധവനും പി ഭാസ്കരനും സഹായിച്ചു. എട്ട് വര്‍ഷത്തിനു ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയാണ്. ഭരതനെ അനുസ്മരിക്കുന്ന ചടങ്ങായതു കൊണ്ടാണ് വന്നത്. പഴയ രതിനിര്‍വ്വേദം തന്നെയാണ് തനിക്കും ഇഷ്ടമെന്ന് ജയഭാരതിക്കൊപ്പം അഭിനയിച്ച കൃഷ്ണചന്ദ്രനും പറഞ്ഞു.
തൃശൂരിലെ റീജിണല്‍ തിയ്യേറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കെപിഎസി. ലളിത, കൃഷ്ണചന്ദ്രന്, ബാബു ആന്റണി, ജോണ്‍ പോള്‍, ജയരാജ് വാര്യര്‍, ജയശ്രീ സികെ മേനോന്, ഷോഗണ് രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍