For Daily Alerts
Don't Miss!
- News കാവേരി നദിയില്‍ നിന്ന് വെള്ളമെത്തിക്കുമെന്ന് പ്രചാരണം; ഡികെ ശിവകുമാറിനെതിരെ കേസെടുത്തു
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
പത്മശ്രീ; പുറത്തായവരില്‍ ഇന്നസെന്റും ശ്രീകുമാറും
News
oi-Greeshma
By Nisha Bose
|
പത്മശ്രീയ്ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ഇത്തവണ 44 പേരെയാണ് ശുപാര്‍ശ ചെയ്തത്. ഇതില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് പുരസ്കാരം ലഭിച്ചത്. തള്ളിപ്പോയവരുടെ പട്ടികയില്‍ പല പ്രമുഖരും ഉള്‍പ്പെടുന്നു.
ഗാനരചയിതാവ് യൂസഫലി കേച്ചേരി, നടന് ഇന്നസെന്റ്, ഗായകന് എംജി ശ്രീകുമാര്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും പത്മശ്രീയ്ക്കായി സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
പത്മഭൂഷണു വേണ്ടി നടന് മധുവിനെ മാത്രമാണ് ശുപാര്‍ശ ചെയ്തിരുന്നത്. സാംസ്കാരിക മന്ത്രി കെസി ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ മന്ത്രിസഭാ ഉപസമിതിയാണ് പത്മ അവാര്ഡിനായുള്ളവരുടെ പട്ടിക തയ്യാറാക്കിയത്.
പട്ടികയില്‍ ഇടം പിടിച്ച സംവിധായകന് പ്രിയദര്‍ശനും പങ്കജ കസ്തൂരി ഹെര്‍ബല്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ ജെ ഹരീന്ദ്രന്നായര്ക്കുമാണ് പുരസ്കാരം ലഭിച്ചത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Kerala Govt submitted 44 names for Padmashree award.
Story first published: Tuesday, January 31, 2012, 13:47 [IST]
Other articles published on Jan 31, 2012