Don't Miss!
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- News 'കേരളമടക്കം ദക്ഷിണേന്ത്യയിലാകെ മോദി തരംഗം'; ബിജെപിയുടെ മികച്ച പ്രകടനം കാണാമെന്ന് അമിത് ഷാ
- Automobiles സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ദേശീയ ചലച്ചിത്ര അവാര്‍ഡ്, മലയാളത്തില്‍ നിന്ന് 33 ചിത്രങ്ങള്‍
മാര്‍ച്ച് 28 തിങ്കളാഴ്ചയാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപനം. 33 ചിത്രങ്ങളാണ് ഇത്തവണ ദേശീയ അവാര്‍ഡിന് വേണ്ടി മത്സരിക്കാന്‍ ഒരുങ്ങുന്നത്. 308 ചിത്രങ്ങളാണ് അവാര്‍ഡ് പട്ടികയിലുള്ളത്. അതില്‍ അവസാന റൗണ്ടില്‍ തെരഞ്ഞെടുത്തിരിക്കുന്ന 35 ചിത്രങ്ങളില്‍ പത്ത് ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നാണ്.
ഷോലയുടെ സംവിധായകന് രമേശ് സിപ്പിയാണ് ഇത്തവണ ജൂറി ചെയര്മാന്. മലയാളത്തില്‍ നിന്ന് രണ്ട് പേരാണ് ഇത്തവണ അവാര്‍ഡ് സമിതിയിലുള്ളത്. കേരളത്തില്‍ നിന്ന് ശ്യാമ പ്രസാദ് മഹാരാഷ്ട്രയില്‍ നിന്ന് ജോണ്‍ മാത്യൂ മാത്തണ്.
മലയാളത്തില്‍ നിന്ന് ഒഴിവ് ദിവസത്തെ കളി, കഥാന്തര, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, നരോപനിഷത്,കഥ പറയും മുത്തച്ഛന്, ബെന്‍, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, ഉണര്‍വ്വ, ഒരു വടക്കന്‍ സെല്‍ഫി, സു സു സുധി വാത്മീകം, എന്ന് നിന്റെ മൊയ്തീന് പത്തേമാരി തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ട്.
ഇത്തവണത്തെ അവാര്‍ഡില്‍ പുതിയ പുരസ്കാരം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശം ഏതെന്ന് കണ്ടെത്തുക.
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'