Don't Miss!
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
മമ്മൂട്ടി നല്കിയ പ്രണയലേഖനവുമായി 40 വര്‍ഷങ്ങള്‍ക്ക് ശേഷം മെഹര്‍ വന്നു
നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി നല്കിയ പ്രണയലേഖനവുമായി ഒരു സ്ത്രീ വന്നു, മെഹര്‍. മഹാരാജസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണ് ആ കൗതുകം നടന്നത്. അന്ന് 1972 ല്‍ മമ്മൂട്ടിയ്ക്കൊപ്പം മഹാരാജസ് കോളേജില്‍ മെഹറിനും ഉണ്ടായിരുന്നു.
നാല്പത് വര്‍ഷം മുമ്പ് മമ്മൂട്ടി തനിയ്ക്ക് നല്കിയ പ്രണലേഖനവുമായാണ് മെഹറിന് മെഗാസ്റ്റാറുമായുള്ള പരിചയം പുതുക്കിയത്. തുടര്‍ന്ന് മമ്മൂട്ടി ആ പ്രണയ ലേഖനം സ്റ്റേജില്‍ വായച്ചപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു. മമ്മൂട്ടി മെഹറിനെ സ്റ്റേജിലേക്ക് വിളിയ്ക്കുകയും പരിചയം പുതുക്കുകയും ചെയ്തു.
മിക്ക പെണ്‍കുട്ടികള്‍ക്കും അന്ന് മമ്മൂട്ടി ഇതുപോലെ പ്രണയലേഖനം കൈമാറാറുണ്ടായിരുന്നു എന്ന് മെഹറിന് പറഞ്ഞു. മെലിഞ്ഞുണങ്ങിയ അന്നത്തെ ആ ചെറുപ്പക്കാരന് ഇന്ന് ഇന്ത്യ അറിയപ്പെടുന്ന, ആരാധിയ്ക്കുന്ന നടനായി മാറുമെന്ന് മെഹറിന് ഒരിക്കലും കരുതിയിരുന്നില്ല.
തേവര കോളേജില്‍ നിന്നുമാണ് മഹാരാജസ് കോളേജില്‍ പഠിക്കാന്‍ വന്നത്. അവിടെയുള്ള മരങ്ങളെയോ അധ്യാപകരെയോ പഠനമോ കണ്ടിട്ടല്ല മറിച്ച്, സുന്ദരികളായ ചെറുപ്പക്കാരികളെ കണ്ടിട്ടാണ് പഠിക്കാന്‍ വന്നിരുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.
അതിലെ ഏറ്റവും രസകരമായ കാര്യം, മമ്മൂട്ടിയുടെ സീനിയറായിരുന്നു മെഹറിന്. നാല്പത് വര്‍ഷമായി ആ കത്ത് കൈയ്യില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നതാണ് മറ്റൊരു അത്ഭുതം.
-
അവനെ നോക്കിയാല്‍ തല്ല് കിട്ടും! സാറ ഭീഷണിപ്പെടുത്തി; അനന്യ പാണ്ഡെയുടെ വെളിപ്പെടുത്തല്‍
-
ബിഗ് ബോസില്‍ കാണുന്നതിനെ ഒന്നും അവരുടെ ലൈഫിനെ ബാധിക്കുന്ന രീതിയില്‍ ചിത്രീകരിക്കല്ലെന്ന് പ്രേക്ഷകര്‍
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'