Don't Miss!
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
അട്ടപ്പാടിയില്‍ ഗ്രാമത്തിന് സുരേഷ് ഗോപിയുടെ പേര്
അടുത്തിടെയായി സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായ ഇടപെടലുകളും അഭിപ്രായപ്രകടനകളും നടത്തുന്നയാളാണ് സൂപ്പര്‍താരം സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കാര്യത്തിലായാലും സാമൂഹിക അനീതികളുടെ കാര്യത്തിലായാലും പ്രതികരിക്കാനും സ്വന്തം നിലപാട് തുറന്ന് പറയാനും സുരേഷ് ഗോപിയ്ക്ക് മടിയില്ല.
വെള്ളിത്തിരയിലെ ആക്ഷന്‍ ഹീറോയ്ക്ക് ഇതുകൊണ്ടുതന്നെ റിയല്‍ റൈഫിലും അത്തരമൊരു പരിവേഷം കൈവന്നുകഴിഞ്ഞു. അടുത്തിടെ സുരേഷ് ഗോപി അട്ടപ്പാടി മേഖലയിലെ ഒരു ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
വ്യാജ ചാരായം വാറ്റലും വില്‍പ്പനയും തകൃതിയായി നടക്കുന്നുവെന്ന് പറയപ്പെടുന്ന ഗൊഞ്ചിയൂര്‍ ഗ്രാമത്തിലാണ് സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയത്. വ്യാജ ചാരായത്തിനെതിരെ തന്നാലാവും വിധം നാട്ടുകാരെ ബോധവാന്മാരാക്കുകയെന്നതായിരുന്നു സൂപ്പര്‍താരത്തിന്റെ സന്ദര്‍ശന ലക്ഷ്യം.
വ്യാജ ചാരായത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് നാട്ടുകാരോട് സംസാരിച്ച താരം ഇക്കാര്യത്തില്‍ ഗ്രാമത്തിന് സാമ്പത്തിക സഹായം നല്‍കാനും താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ ഇടപെടലിലും വാഗ്ദാനത്തിലും മനസുനിറഞ്ഞ ഗ്രാമീണര്‍ ഇപ്പോള്‍ തങ്ങളുടെ ഗ്രാമത്തിന് സുരേഷ് ഗോപിയുടെ പേര് നല്‍കാനുള്ള ആലോചനയിലാണ്. അധികം വൈകാതെ ഗൊഞ്ചിയൂര്‍ ഗ്രാമം സുരേഷ് ഗോപി ഗ്രാമമായി മാറുമെന്ന് ചുരുക്കം.
-
ഐശ്വര്യ റായി മകള്‍ ആരാധ്യയെ ബോളിവുഡ് പാര്‍ട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്! കാരണമിത്
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'