Don't Miss!
- News മുടങ്ങിക്കിടക്കിടന്ന കാര്യങ്ങൾ നടക്കും, പ്രതീക്ഷിക്കാത്ത ചിലവുകൾ വരും, കാത്തിരുന്ന ജോലി കിട്ടും, രാശിഫലം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആമീര്‍ഖാന്‍ എന്നെ സംവിധായകനാക്കി ; വിനീത്
വിനീത് ശ്രീനിവാസനെ എങ്ങനെ ആമീര്‍ഖാന്‍ സംവിധായകനാക്കുമെന്ന് ചോദിക്കരുത്. എന്നാല്‍ തന്നെ സംവിധായകന്റെ വേഷമണിയിച്ചതില്‍ ആമീറിനു പ്രധാന പങ്കുണ്ടെന്നു തുറന്നുപറയുകയാണ് വിനീത്.
ആമീര്‍ഖാന്‍ നായകനായെത്തിയ ' ദില്‍ ചാഹ്താ ഹെ ' കണ്ടതിനുശേഷമാണ് ഒരു സിനിമയെടുക്കണമെന്ന് വിനീത് മനസ്സിലുറപ്പിച്ചത്. ' ലഗാന്‍' പുറത്തിറങ്ങിയശേഷം ആമീറിനോടുളള ആരാധന അങ്ങേയറ്റത്തെത്തിയ സമയം. അപ്പോഴാണ് ' ദില്‍ ചാഹ്താ ഹെ' കാണുന്നത്. ടൈറ്റില്‍ മുതല്‍ തന്നെ സിനിമ തന്നെ പിടിച്ചിരുത്തിയതായും ആവേശം കൊളളിച്ചതായും വിനീത് ശ്രീനിവാസന് പറയുന്നു.
തീര്‍ത്തും സാധാരണ ടീ ഷര്‍ട്ടൊക്കെയിട്ട് തിരശ്ശീലയില്‍ പെരുമാറുന്ന നായകന്മാര്. നോക്കിലും വാക്കിലും നായകപരിവേഷമൊന്നും പറയാനേയില്ല. ബോളിവുഡില്‍ അന്നുവരെ കണ്ടുപരിചയിച്ചിട്ടാല്ല സംഗീതം, സിങ്ക് സൗണ്ട് എന്നിവയും ഏറെ വിസ്മയിപ്പിച്ചു. ആ സിനിമ അന്ന് മനസ്സിനുണ്ടാക്കിയ സ്വാധീനം പിന്നീട് മറ്റൊരു സിനിമ കണ്ടപ്പോഴും തനിക്കുണ്ടായിട്ടില്ലെന്ന് വിനീത് പറയുന്നു.
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍