Don't Miss!
- Automobiles ഇരട്ട പുരസ്കാര നേട്ടവുമായി കിയ EV9! 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്സില്‍ ഇവികളുടെ ആധിപത്യം
- Lifestyle ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
സന്തോഷമുണ്ട്, ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് ജയസൂര്യ
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന് ജയസൂര്യ. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലൂടെയാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഒരുപാട് സന്തോഷമുണ്ട്, തെറ്റുകള്‍ തിരിച്ചറിഞ്ഞ് ഇനിയും മുന്നോട്ട് പോകാനുള്ള പ്രചോദനം കൂടിയാണ് ഈ ദേശീയ അവാര്‍ഡെന്നും ജയസൂര്യ പറയുന്നു. അവാര്‍ഡിന് ശേഷം മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജയസൂര്യ പറഞ്ഞത്.
സു സു സുധി വാത്മീകത്തിലെ കഥാപാത്രം ഇപ്പോഴും തന്റെ മനസിന്റെ കോണിലുണ്ടെന്ന് ജയസൂര്യ പറയുന്നു. ബ്യൂട്ടിഫുള്‍, ഇയോബിന്റെ പുസ്തകം, അപ്പോത്തിക്കിരി ഇങ്ങനെ ചില ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളും തനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.
സു സു സുധി വാത്മീകം എന്ന ചിത്രം ഒരു സംഭവിച്ച കഥയായിരുന്നു. അതുകൊണ്ട് തന്നെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച സുധി എന്ന കഥാപാത്രത്തെ അമാനുഷിക ശക്തിയില്ലാത്ത ആളായിട്ട് തോന്നിയതും, പ്രേക്ഷകര്‍ക്ക് സ്നേഹിക്കാന്‍ കഴിഞ്ഞതും. ജയസൂര്യ പറയുന്നു.
എല്ലാത്തിനും ഉപരി ഞാന്‍ സംവിധായകന് രഞ്ജിത്ത് ശങ്കറിനോട് നന്ദി പറയുന്നുവെന്നും ജയസൂര്യ പറഞ്ഞു. കൂടാതെ ലുപ്പാ ചുപ്പി എന്ന ചിത്രം തന്നെ സംബന്ധിച്ച് ഒരു ചലഞ്ചിങ്ങായ ഒരു കഥാപാത്രമായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍