Don't Miss!
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പൃഥ്വിരാജിന് സുപ്രിയയോട് ഇത്രയും ബഹുമാനമോ?
ചെറിയ കാര്യങ്ങള്‍ക്കൊക്കെ എപ്പോഴും തട്ടലും മുട്ടലുമൊക്കെയായുള്ള പല ഭാര്യാ ഭര്ത്താക്കന്മാര് ഉണ്ട്. ഇവരില്‍ പലരും ഭാര്യയെ ബഹുമാനിക്കുന്നതിന് പകരം മിക്ക സമയങ്ങളിലും തെറ്റുകള്‍ മാത്രം കണ്ടുപിടിക്കുന്നവരുമായിരിക്കും. എന്നാല്‍ മലയാളത്തിന്റെ പ്രിയ്യ താരമായ പൃഥ്വിരാജ് അങ്ങനെ അല്ല ട്ടോ.. പൃഥ്വിരാജ് എപ്പോഴും ഭാര്യയെ ബഹുമാനിക്കുകയും സ്നേഹിക്കുകയൊക്കെ ചെയ്യുന്ന വ്യക്തിയാണ്. ഈയിടെ അത് പൃഥ്വിരാജ് പറയുകയും ചെയ്തു.
പൃഥിരാജിന് തന്റെ ഭാര്യയായ സുപ്രിയുടെ തീരുമാനങ്ങളും ജീവിതത്തിലെ ഐഡിയോളജിയും വിശ്വാസവുമെല്ലാം താന്‍ അത്രയേറെ ബഹുമാനിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. എന്നാല്‍ സുപ്രിയയ്ക്കും തിരിച്ച് അങ്ങോട്ടും അതേ ബഹുമാനവും ഉണ്ട്, ഇതു തന്നെയാണ് ഇവരുടെ വിജയവും എന്ന് താരം പറയുന്നു. പക്ഷേ സുപ്രിയ്യ പറയുന്നത് എല്ലാം താരം കേള്‍ക്കാറൊന്നുമില്ല, ചിലത് അവഗണിക്കാറുമുണ്ട്. ഇവരുടെ ജീവിത്തതിലേക്ക് ഒരതിഥി കുടി കടന്നു വന്നപ്പോള്‍ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ജീവിത്തില്‍ ചിലമാറ്റങ്ങളുമുണ്ടായി. മോളുവന്നതില് പിന്നെയാണ് താരത്തിന് ക്ഷമ കയറിക്കുടിയത്.
പൃഥിരാജിന് സുപ്രിയയോട് ഇത്രയ്ക്ക് ബഹുമാനമോ?
പൃഥിരാജിന് തന്റെ ഭാര്യയായ സുപ്രിയുടെ തീരുമാനങ്ങളും ജീവിതത്തിലെ ഐഡിയോളജിയും വിശ്വാസവുമെല്ലാം താന്‍ അത്രയേറെ ബഹുമാനിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. എന്നാല്‍ സുപ്രിയയ്ക്കും തിരിച്ച് അങ്ങോട്ടും അതേ ബഹുമാനവും ഉണ്ട്, ഇതു തന്നെയാണ് ഇവരുടെ വിജയവും എന്ന് താരം പറയുന്നു.
പൃഥിരാജിന് സുപ്രിയയോട് ഇത്രയ്ക്ക് ബഹുമാനമോ?
ആദ്യമൊക്കെ സുപ്രിയയും പൃഥിരാജും വലിയ യാത്രപ്രേമികളായിരുന്നു. എവിടെയെങ്കിലും ഷൂട്ടിംഗില്‍ തടസ്സം നേരിട്ടാല്‍ ബാഗുമടുത്ത് ഇരുവരും പാസ്പോര്ട്ടില് ഏതു രാജ്യത്തെ വിസയുണ്ടോ അവിടെയൊക്കെ കറങ്ങി നടക്കാറാണ് പതിവ്.
പൃഥിരാജിന് സുപ്രിയയോട് ഇത്രയ്ക്ക് ബഹുമാനമോ?
മോളു വന്നതില്‍ പിന്നെ മോളുള്ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാവുമോയെന്നൊക്കെ പരിശോധിച്ച ശേഷമേ യാത്ര തിരിക്കാറുള്ളു. പറയുമ്പോള്‍ ഇത് മറ്റുള്ളവര്‍ക്ക് അസൗകര്യമായിട്ട തോന്നുമെങ്കിലും ഇത് അവര്‍ എന്ജോയ് ചെയ്യാറുണ്ട്. ഇത്രയും ക്ഷമയുണ്ടന്ന് തിരിച്ചറിയുന്നത് മോളു വന്നതിന് ശേഷമാണത്രേ...
പൃഥിരാജിന് സുപ്രിയയോട് ഇത്രയ്ക്ക് ബഹുമാനമോ?
താരം ഷൂട്ടിംഗ് കഴിഞ്ഞ് വന്ന് കിടക്കുന്നത് വെളുപ്പിന് മുന്നുമണിക്കാണ്. എന്നാല്‍ നല്ല ഉറക്കത്തിലായിരിക്കുമ്പോള്‍ ആരെങ്കിലും വന്ന് തട്ടിവിളിക്കുമ്പോള്‍ ചീത്തവിളിക്കാറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് പകരം മോളാണ് ഇപ്പോള്‍ വിളിക്കാറ ഇത് എന്ോജോയ് ചെയ്യാറുണ്ട്.
പൃഥിരാജിന് സുപ്രിയയോട് ഇത്രയ്ക്ക് ബഹുമാനമോ?
എന്നു നിന്റെ മൊയ്തീന് സുപ്രിയയുടെ സപ്പോര്‍ട്ടായിരുന്നു.മൊയ്തീന് ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല. മനസ്സ് ആ കഥാപാത്രത്തില്‍ ഉടക്കിക്കിടക്കുന്നു.'ഒരു സിനിമ കഴിഞ്ഞാല്‍ ആ കാരക്ടര്‍ ശരീരത്തില്‍നിന്നും മനസ്സില്നിന്നുമൊക്കെ എളുപ്പത്തില്‍ ഒഴിച്ചുവിടാന്‍ കഴിയുന്നൊരാളായിരുന്നു ഞാന്‍. പക്ഷേ ഈ മൊയ്തീന്...അത് ഞാന്‍ മരിക്കുംവരെ കൂടെ കാണുമെന്ന് തോന്നുന്നു'. എവിടെയൊക്കെയോ മൊയ്തീന്റെ വികാരങ്ങളുടെ അലയിളക്കം.
പൃഥിരാജിന് സുപ്രിയയോട് ഇത്രയ്ക്ക് ബഹുമാനമോ?
എന്നോട് ഈ സിനിമ ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. പിന്തിരിപ്പിക്കാന് ഉപദേശിച്ചവരുണ്ട്. പക്ഷേ ഇതൊരു മോശം സിനിമ ആവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.'പയ്യന്മാരൊക്കെ പ്രേമത്തിലെ ബ്ലാക്ക് ഷര്‍ട്ട് അഴിച്ചെന്നാണ് വാട്സ് ആപ്പും ഫേസ് ബുക്കും പറയുന്നത്. ആലുവാപ്പുഴയുടെ തീരത്തുനിന്ന് അവര്‍ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് എത്തിയത്രെ.
പൃഥിരാജിന് സുപ്രിയയോട് ഇത്രയ്ക്ക് ബഹുമാനമോ?
എന്ന് നിന്റെ മൊയ്തീന് ഇറങ്ങിയതുകൊണ്ട് പ്രേമം ഒരു മോശം സിനിമ ആവുന്നില്ല. പ്രേമം ഇന്‍ട്രസ്റ്റിങ്ങ്, എന്ജോയ്ബിള്‍ സിനിമ തന്നെ. അതുപിന്നീടുണ്ടാക്കിയ സാമൂഹിക ചലനം എന്നത് ഒരിക്കലും ആ സിനിമയെടുത്തവര്‍ ഉദ്ദേശിച്ചിട്ടുണ്ടാവില്ല. പ്രണയമെന്ന വികാരത്തിന്റെ ഏറ്റവും പരിശുദ്ധരൂപം ഇപ്പോഴും നിലനില്ക്കുന്നതുകൊണ്ടാണ് മൊയ്തീനിലെ പ്രണയം കാണുമ്പോള്‍ ആള്ക്കാര് അഫക്റ്റഡാവുന്നത്. മൊയ്തീനുണ്ടായിരുന്ന പ്രണയത്തിന്റെ ആഴം പോലെത്തന്നെയായിരുന്നു, അദ്ദേഹത്തിന് കാഞ്ചനമാലയോടുള്ള ബഹുമാനത്തിന്റെ ആഴവും. പരസ്പരം ബഹുമാനിക്കുകയെന്നത് വലിയ കാര്യംതന്നെ.
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!