Don't Miss!
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഭാനുവിനെ പോലുള്ള കഥാപാത്രങ്ങള്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്
ലോഹിതാസിന്റെ ഓര്‍മ്മകളില്‍ മഞ്ജു വാര്യര്‍. കടന്ന് പോയിട്ട് ഏഴു വര്‍ഷമായെങ്കിലും ലോഹി സാറിന്റെ അസാന്നിധ്യം തനിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലന്ന് മഞ്ജു വാര്യര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ലോഹിതദാസിന്റെ ഓര്‍മ്മകള്‍ മഞ്ജു പങ്കു വച്ചത്.
ഇപ്പോഴും ആദ്യ ഷോട്ടിന് മുമ്പ് മനസാ പ്രണാമിക്കാറുണ്ട്. ലോഹിതദാസ് എന്ന വലിയ മനുഷ്യന് പാഠങ്ങളായും പാദമുദ്രകളായും ഇന്നും എനിക്ക് മുമ്പേയുണ്ട്. ഇപ്പോഴും അന്ന് ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് ആദ്യമായി കണ്ട പോലെ തന്നെയാണ് മഞ്ജു പറയുന്നു.
കന്മദത്തിലേതു പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറയുന്നുണ്ട്. ഇന്നലെയും ഒരാള്‍ പറഞ്ഞു. സല്ലാപം മുതല്‍ കന്മദം വരെയുള്ളവയിലെ കഥാപാത്രങ്ങളിലൂടെ ലോഹിസാര്‍ പകര്‍ന്ന് തന്നതേയുള്ളൂ.. മഞ്ജു പറയുന്നു.
1997ല്‍ പുറത്തിറങ്ങിയ ഭൂതകണ്ണാടിയാണ് ലോഹിതദാസിന്റെ ആദ്യ സംവിധാന ചിത്രം. കിരീടം, ഭരതം, തനിയാവര്‍ത്തനം, വാത്സല്യം തുടങ്ങിയ ചിത്രങ്ങള്‍ ലോഹിതദാസിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'