Don't Miss!
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വിവാദം: അഞ്ജലി മേനോന്റെ പ്രതികരണം
ആറ് വര്‍ഷം മുമ്പ് സെന്‍സര്‍ ചെയ്ത ചിത്രമാണ് അവാര്‍ഡിന് സമര്‍പ്പിച്ചതെന്ന ആരോപണം തെറ്റാണെന്ന് ചിത്രത്തിന്റെ സംവിധായികയായ അഞ്ജലീ മേനോന് പറയുന്നു. 2012ലാണ് ചിത്രം പൂര്‍ത്തിയാക്കി സെന്‍സര്‍ ചെയ്തതെന്നും ഇവര്‍ പറയുന്നു.
എന്‍എഫ്ഡിസി സഹനിര്മ്മാണത്തിലുള്ള ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാകാതെയാണ് 2007ല്‍ സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയത്. ആദ്യ പ്രിന്റും ലാബ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തതിനാല്‍ അന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയില്ല- അഞ്ജലി പറയുന്നു.
നേരത്തേ പരിഗണിച്ചതിനാല്‍ 2012ല്‍ ലഭിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ റിവൈസ്ഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാ ജോലികളും പൂര്‍ത്തിയായശേഷമുള്ള ഫസ്റ്റ് പ്രിന്റ് സെന്‍സര്‍ ചെയ്തത് 2012ല്‍ ആയതിനാല്‍ പിന്നീട് സിബിഎഫ്സി ഇടപെട്ട് പുതിയ ചിത്രമായി പരിഗണിച്ചാണ് മഞ്ചാടിക്കുരുവിന് സെന്‍സര്‍ അനുമതി ലഭിച്ചത്-അഞ്ജലി
അടുത്ത പേജില്‍
അടുത്ത വിവാദം മഞ്ചാടിക്കുരുവിന് പിന്നാലെ
-
പൂജ കൃഷ്ണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, സിജോ ഈ ആഴ്ച ഹൗസിലേക്ക് തിരിച്ച് വരും, ഗബ്രി പവർ ടീമിൽ!
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
-
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍