Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ആത്മഹത്യക്ക് ശ്രമിച്ച ഉദയനിധി ദേ നയന്‍സിനൊപ്പം ജീവനോടെ, കാണൂ
ഉദയനിധി സ്റ്റാലിനെ 'ആത്മഹത്യ ചെയ്യിപ്പിച്ച' ഗോസിപ്പുകാര്‍ക്ക് ചുട്ട മറുപടിയുമായി ഉദയനിധിയും ഭാര്യയും രംഗത്ത്. ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും ചില മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്ത കെട്ടിച്ചമച്ചതെന്നും ഉദയനിധിയുടെ ഭാര്യ ട്വീറ്റ് ചെയ്തു.
ഇത്തരം വാര്‍ത്തകള്‍ കെട്ടി ചമയ്ക്കുന്നതിനും അത് സത്യമാണോ എന്നറിയാന്‍ തന്നെ വിളിയ്ക്കുന്നതിനും വേണ്ടി സമയം പാഴാക്കേണ്ടെന്നും ഉദയനിധിയുടെ ഭാര്യ മാധ്യമങ്ങള്‍ക്ക് താക്കീത് നല്കി.
ഉദയനിധിയാകട്ടെ 'നന്ബെന്ടാ' എന്ന തന്റെ ചിത്രത്തിന്റെ സെറ്റില്‍ നയന്‍താരയ്ക്കും സന്താനത്തിനുമൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആത്മഹത്യ വാര്‍ത്തയോട് മധുരമായി പ്രതികരിച്ചു. നയന്‍സുമൊത്തുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ ഗോസിപ്പുകള്‍ അവസാനിയ്ക്കുമെന്നാണ് ഉദയനിധി പ്രതീക്ഷിയ്ക്കുന്നത്.
നയന്‍സും സ്റ്റാലിനും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രമാണ് നന്ബെന്ടാ. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും നയന്‍താര പിന്മാറിയതും ബന്ധം കണ്ടെത്തിയ ഭാര്യ ശകാരിച്ചതും ഉദയനിധിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നുമായിരുന്നു ഗോസിപ്പ്. തുടര്‍ന്ന് ഉറക്കഗുളിക കഴിച്ച് നടന് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു ഗോസിപ്പ്.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'