Don't Miss!
- News രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണം, നാലാംകിട പൗരനെന്നും പിവി അൻവർ; ന്യായീകരിച്ച് മുഖ്യമന്ത്രി
- Sports IPL 2024: ലോകകപ്പില്‍ സഞ്ജു കളിക്കട്ടെ! രോഹിത്തിനു ശേഷം ഇന്ത്യന്‍ നായകനുമാക്കൂ, ഭാജി പറയുന്നു
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Lifestyle സൂര്യന് അത്യുച്ചസ്ഥായിയില്‍, അതിവിശേഷം പത്താമുദയം; ഏതൊരു മംഗളകാര്യത്തിനും ശുഭദിനം
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
അന്‍വറിനോട് ഈ ചതി വേണ്ടായിരുന്നു; അല്‍ഫോന്‍സ് പുത്രന്
പൈറസി വിഷയത്തല്‍ സിനിമാ സംഘടനകള്‍ പിന്തുണച്ചില്ലന്ന് ആരോപിച്ച് സിനിമാ സംഘടനകളില്‍ നിന്ന് രാജിവെച്ച അന്‍വര്‍ റഷീദിനെ പിന്തുണച്ച് സംവിധായകന് അല്‍ഫോന്‍സ് പുത്രന് രംഗത്ത്. രാജമാണിക്യം, ഛോട്ടാ മുബൈ,ഉസ്താദ് ഹോട്ടല്‍, ലണ്ടന്‍ ബ്രിഡ്ജ്, പ്രൊഡക്ഷനില്‍ ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം എന്നീ ചിത്രങ്ങള്‍ ചെയ്ത അന്‍വറിനോട് ഈ ചതി വേണ്ടായിരുന്നു എന്ന് അല്‍ഫോന്‍സ് പുത്രന്. സംഘടനകള്‍ സമിതിയെ സംരക്ഷിക്കാനുള്ളതാണെന്നും അല്‍ഫോന്‍സ് പുത്രന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു
അന്‍വര്‍ റഷീദ് നിര്‍മ്മിച്ച നിവിന്‍ പോളി ചിത്രമായ പ്രേമത്തേിന്റെ സെന്‍സര്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും രാജി വെച്ചത്.
ചലച്ചിത്ര സംഘടനകളെ കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരു പ്രയോജനമില്ലന്നും ഇനി മുതല്‍ സംഘടനകളുടെ പിന്തുണയില്ലാതെ താന്‍ സിനിമ നിര്‍മ്മിക്കുമെന്നും അന്‍വര്‍ റഷീദ് പറഞ്ഞിരുന്നു.
കാനഡയില്‍ നിന്നാണ് സിനിമയുടെ പ്രിന്റ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത് എന്ന് പോലീസിന്റെ സൈബര്‍ സെല്‍ കണ്ടത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സൈബര്‍ സെല്‍ അറിയിച്ചിട്ടുണ്ട്.
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!
-
ആശയുടെ സ്നേഹത്തെ കുറിച്ച് ജയന് മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ
-
'ജിന്റോയുടെ പേരില്ല..., ടോപ്പ് ഫൈവിൽ ഗബ്രിയും ജാസ്മിനുമുണ്ടാകും, റിഷി കൂടി വരണമെന്ന് ആഗ്രഹമുണ്ട്'; ജാൻമണി