Don't Miss!
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
സംവിധായകന് എന്ത് പറഞ്ഞാലും മമ്മൂട്ടി സര് ചെയ്യാന്‍ തയ്യാറാണെന്ന് അഞ്ജലി
പേരന്പ് എന്ന ചിത്രം ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും കലാമൂല്യമുള്ള മികച്ച സിനിമയാണെന്നാണ് പ്രേക്ഷകാഭിപ്രായം. റാമിന്റെ സംവിധാന മികവും മമ്മൂട്ടിയുടെ അഭിനയ മികവും പ്രശംസകള്‍ കൊണ്ട് മൂടുന്നു. ചിത്രത്തില്‍ മര്‍മപ്രധാനമായ ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്ത അഞ്ലിയും പ്രേക്ഷക പ്രിയം പിടിച്ചുപറ്റി. ഇന്ത്യഗ്ലിഡ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് നടി മനസ്സു തുറന്നു.
നിവിന്‍ പോളിക്കും അജു വര്‍ഗീസിനുമാണ് മാറ്റം! 9 വര്‍ഷത്തിന് ശേഷം മലര്‍വാടി ടീം ഒരുമിച്ചപ്പോള്‍! കാണൂ!
ഏതൊരു കാര്യത്തെ കുറിച്ചും അമിതാവേശം കൊള്ളുന്ന ശീലം എനിക്കില്ല. സെറ്റിലെത്തി മമ്മൂട്ടി സാറിനൊപ്പമുള്ള ഒരു സീന്‍ എടുത്ത് കഴിഞ്ഞപ്പോഴാണ് ഇത് യഥാര്‍ത്ഥമാണെന്ന് വിശ്വസിച്ചത്. ഓരോ ചെറിയ ചെറിയ കാര്യങ്ങളും അദ്ദേഹത്തില്‍ നിന്ന് കണ്ടു പഠിക്കാനുണ്ട് എന്ന് നടി പറയുന്നു.

സംവധായകന് എന്ത് പറഞ്ഞാലും മമ്മൂട്ടി സര് അത് ചെയ്യാന്‍ തയ്യാറാണ്. പൊതുവെ സൂപ്പര്‍താരങ്ങള്‍ മടിക്കും. ഞാനെന്തിന് അത് പോലെ തന്നെ ചെയ്യണം എന്ന നിലയിലാണ് പലരും. എന്നാല്‍ മമ്മൂട്ടി സര് അങ്ങനെയല്ല. മറ്റൊരു ഭാഷക്കാരനായിട്ടും തമിഴ് സംഭാഷണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതും തന്നെ അത്ഭുതപ്പെടുത്തി എന്ന് അഞ്ജല പറഞ്ഞപ
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍