Don't Miss!
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ഐഡന്റിറ്റി ഇല്ലാത്തവരുടെ വിമര്‍ശനങ്ങള്‍ കണക്കിലെടുക്കില്ലെന്ന് അന്‍സിബ ഹസന്
ഗോസിപ്പുകളോടും വിമര്‍ശനങ്ങളോടും നടി അന്‍സിബ ഹസന് പറയാനുള്ളതിങ്ങനെ. സ്വന്തമായൊരു ഐഡന്റിറ്റി ഇല്ലാത്തവരാണ് ഇത്തരം ഗോസിപ്പുകളും കമന്റുകളും അടിച്ചു വിടുന്നത്. ഇതിനോട് പ്രതികരിക്കാനോ ശ്രദ്ധ കൊടുക്കാനോ അന്‍സിബയ്ക്ക് സമയമില്ല. അത്തരം കമന്റുകളെ താന്‍ ഗൗനിക്കാറില്ലെന്നാണ് താരം പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ അന്‍സിബയുടെ ഹോട്ട് ഫോട്ടോസ് പ്രത്യക്ഷപ്പെട്ടത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉമ്മയുടെ നിര്‍ബന്ധം കാരണമാണ് ഞാന്‍ സിനിമയിലേക്ക് വന്നതെന്നാണ് അന്‍സിബ പറയുന്നത്. തനിക്ക് നല്ല പ്രോത്സാഹനം കുടുംബത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളിലും ഗോസിപ്പുകളിലും തളരില്ലെന്നാണ് താരം പറയുന്നത്.
ഫേസ്ബുക്കിലൂടെ മോശം കമന്റുകള്‍ ഇട്ടവരൊക്കെ ഫേക്ക് ഐഡിയുള്ളവരാണ്. ഇവരോടൊക്കെ എന്തു മറുപടി പറയാനാണ് എന്നാണ് അന്‍സിബ ചോദിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായൊരു ഐഡന്റിറ്റി പോലും ഇല്ല. അപ്പോള്‍ അതിനെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു.
മോഹന്‍ലാലിന്റെ ദൃശ്യത്തിലൂടെയാണ് അന്‍സിബ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയില്‍ കാവ്യാമാധവനാണ് അന്‍സിബയുടെ അടുത്ത സുഹൃത്ത്. ഷീ ടാക്സിയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര