Don't Miss!
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Lifestyle ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- News 'കെജ്രിവാൾ മാങ്ങയും മധുരവും കഴിക്കുന്നു'; പ്രമേഹം കൂട്ടി ജാമ്യം നേടാനുള്ള തന്ത്രമെന്ന് ഇഡി
- Automobiles ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്കിയ ഞെട്ടിക്കുന്ന ഉത്തരം
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
ലോകത്തിലെ അവസാനത്തെ കാമുകനായി ദിലീപ്
'ഒരേകടലില്‍' നിന്നും തികച്ചും വ്യത്യസ്തമായി പ്രണയത്തെ കുറിച്ചാണ് 'അരികെ' പ്രേക്ഷകരോട് സംവദിക്കുന്നതെന്ന് ശ്യാമ പ്രസാദ് പറയുന്നു. തല്‍സമയ ശബ്ദ മിശ്രണ രീതിയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. മെയ് അവസാന വാരത്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അരികെയുടെ പിന്നണി പ്രവര്‍ത്തകര്‍.
പ്രണയത്തിനു വേണ്ടി നമ്മളിലെല്ലാം ഒഴിയാത്ത ഒരു ചോദ്യമുണ്ടെന്ന് അരികെയെ കുറിച്ച് ശ്യാമപ്രസാദ് പറയുന്നു. പ്രണയത്തെ കുറിച്ച് നമുക്ക് ഒരുപാട് മിഥ്യാധാരണകളും വിലക്കുകളുമുണ്ട്. എന്നിട്ടും നമ്മളില്‍ സ്നേഹത്തിനു വേണ്ടിയുള്ള അടക്കാന്‍ കഴിയാത്ത ദാഹമുണ്ട്. നമുക്കെല്ലാം പ്രണയത്തില്‍ സന്തോഷം കണ്ടെത്തണമെന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രണയത്തിലൂടെ നമുക്ക് സന്തോഷം കണ്ടെത്താന്‍ കഴിയുന്നുണ്ടോയെന്ന ചോദ്യമാണ് സിനിമയിലൂടെ പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പിക്ചര്‍ പെര്‍ഫക്ടിന്റെ ബാനറില്‍ ടി കെ സുരേഷ് കുമാറാണ് 'അരികെ' നിര്‍മ്മിക്കുന്നത്. അരികയിലെ പാട്ടുകള്‍ക്ക് ഔസേപ്പച്ചന് സംഗീതം നല്കിയിരിക്കുന്നുവെന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സുനില്‍ ഗംഗോപാധ്യായയുടെ തന്നെ നോവല്‍ ആസ്പദമാക്കിയായിരുന്നു ശ്യാമപ്രസാദ് ഒരേ കടല്‍ എന്ന സിനിമ ഒരുക്കിയത്.
-
'തെലുങ്കിലെ കാസ്റ്റിംഗ് കൗച്ച്; നിത്യയും ഭൂമികയും സെറ്റിൽ മദ്യപിക്കില്ല; അത്തരം അനുഭവമില്ലാത്ത നടിമാരുമുണ്ട്'
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്