Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
നടിയ്ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയവർ കുടുങ്ങും!! പോലീസില്‍ പരാതി നല്‍കി ആശ ശരത്ത്
എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ പ്രമോഷൻ വീഡിയോ വൻ വിവാദം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രമോഷൻ വീഡിയോ തയ്യാറാക്കിയിരുന്നത്. തന്റെ ഭർത്താവിനെ കാണാനില്ലെന്നും കണ്ടു പിടിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിക്കുന്നതായിരുന്നു വീഡിയോ. ഇത് പ്രേക്ഷകരുടെ ഇടയിൽ തെറ്റിധാരണ ജനിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പ്രതികരണവുമായി നടി രംഗത്തെത്തുകയും ചെയ്തിരുന്നു.
നടിയുടെ വീഡിയോ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. ആശ ശരത്തിന്റെ ഭർത്താവിനെ കാണാനില്ലെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു . ഇപ്പോഴിത വ്യാജ പ്രചരണം നടത്തിയവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് താരം. എവിടെ സിനിമയുടെ അണിയറ പ്രവർത്തകരാണ് പരാതി നൽകിയതിനെ കുറിച്ച് വെളിപ്പെടുത്തിയത്.
റിമി ടോമിയ്‌ക്കൊപ്പം അപ്രതീക്ഷിത അതിഥി! നടി മലൈക അറോറയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിമി
തങ്ങളുടെ അറിവോടെ
തങ്ങൾ പറഞ്ഞിട്ടാണ് ആശ ഇത്തരത്തിലുളള വീഡിയോ ചെയ്തതെന്നും. പ്രമോഷൻ വീഡിയോയുമായി ബന്ധപ്പെട്ട് നടിയ്ക്കെതിരെ ആക്ഷേപങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്. സിനിമയുടെ പ്രചാരണം മാത്രമാണ് തങ്ങൾ ഉദ്ദേശിച്ചതെന്നും അണിയറ പ്രവർത്തകർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഇക്കര്യം വെളിപ്പെടുത്തിയത്. വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ടൈറ്റിലിലും അത് വ്യക്തമാക്കിയിരുന്നു എന്ന് അണിയറ പ്രവർത്തകർ പറയുന്നുണ്ട്.
നടിയ്ക്ക് നേരെയുളള ആക്രമങ്ങൾ
ഞങ്ങളുടെ പ്രേജക്ടിന് മികച്ച പിന്തുണയാണ് ആശ നൽകിയത്. അത് പരിചയ സമ്പന്നയായ നടിയുടെ അർപ്പണ ബോധത്തെ സൂചിപ്പിക്കുന്നതാണ്. അതുകൊണ്ട തന്നെ അവർക്ക് നേരിടേണ്ടി വന്ന ആക്രമണം തികച്ചും ദൗർഭാഗ്യകരവും സ്വീകാര്യമില്ലാത്തുമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
വീഡിയോ എഡിറ്റ് ചെയ്തു
ചിലയാളുകൾ ക്രെഡിറ്റ് ടൈറ്റിൽ നീക്കം ചെയ്ത് ഓഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെതിരേയും തങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി . കൂടാതെ ആശയുടെ ഫേസ്ബുക്ക് പേജിലൂടെ നടന്ന ആക്രമണത്തിനെതിരേയും സൈബർ സെല്ലിനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും അവർ പരാതി നൽകിയിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നുണ്ട്. കൂടാതെ സിനിമയ്ക്ക് നൽകുന്ന സ്വീകാര്യതയ്ക്കും പ്രേക്ഷകരോട് നന്ദിയും അറിയിച്ചിട്ടുണ്ട്.
വീഡിയോ ഇങ്ങനെ
കഴിഞ്ഞ 45 ദിവസമായി ഭർത്താവിനെ കാണാനില്ല എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചത്. സക്കറിയ എന്നാണ് പേര്. തലബല ആർട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ വിവാരം നൽകണമെന്നായിരുന്നു വീഡിയോയിൽ . അതേസമയം വീഡിയോ പൂർണ്ണമായും കാണുന്ന രാൾക്ക് സംഭവം ചിത്രത്തിന്റെ പ്രമോഷൻ ആണെന്ന് മനസ്സിലാകും.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'