Don't Miss!
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല, കലാഭവന്‍ മണിയോട് മാപ്പ് അപേക്ഷിച്ച് ആസിഫ് അലി
അന്തരിച്ച നടന് കലാഭവന്‍ മണിയോട് മാപ്പപേക്ഷിച്ച് ആസിഫ് അലി. സിനിമാ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മണിയുടെ അനുസ്മരണ പരിപാടിയിലാണ് ആസിഫ് പരസ്യമായി കലാഭവന്‍ മണിയുടെ ആത്മാവിനോട് മാപ്പപേക്ഷിച്ചത്.
മണി അവതരിപ്പിച്ചപോലുള്ള വേഷങ്ങള്‍ ചെയ്യാനുള്ള കഴിവ് എനിക്കില്ല; മമ്മൂട്ടി
എന്നെ ഒരുപാട് തവണ മണിച്ചേട്ടന് ചാലക്കുടിയിലേക്ക് ക്ഷണിച്ചിരുന്നു. ഈ സദസ്സിലിരിയ്ക്കുന്ന ചിലരോടൊപ്പം കൂടണമെന്ന് പറഞ്ഞിരുന്നു. വരാം വരാം എന്ന് പറഞ്ഞെങ്കിലും എനിക്കാ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. അതിന് അദ്ദേഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു- ആസിഫ് അലി നിറഞ്ഞു നില്ക്കുന്ന സദസ്സിന് മുന്നില്‍ പറഞ്ഞു.
വളരെ സ്നേഹമുള്ള ആളായിരുന്നു മണിച്ചേട്ടനെന്നും ആസിഫ് അലി പറയുന്നു. പ്രത്യേകിച്ച് ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് വരുന്ന അഭിനേതാക്കള്‍ക്ക് മണിച്ചേട്ടന് നല്കിയ പിന്തുണയും സ്നേഹവും വളരെ വലുതാണെന്നും ആസിഫ് അലി പറഞ്ഞു.
കാര്‍മല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ അനുസ്മരണ ചടങ്ങില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, തമിഴ് നടന് ചിയാന്‍ വിക്രം, സംവിധായകരായ കമല്‍, സിബി മലയില്‍, മേജര്‍ രവി തുടങ്ങി ഒത്തിരിപ്പേര് പങ്കെടുത്തു.
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്