Don't Miss!
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- News വരാന്‍ പോകുന്നത് കെസിആർ കുടുബാംഗങ്ങളില്ലാത്ത പാർലമെന്റ്: ഇരുപത് വർഷത്തിനിടെ ആദ്യം
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഓര്‍മ്മകളില്‍ ചിരിയുടെ ഗുഗുരു
ഓര്‍മ്മകളില്‍ ചിരിയുടെ ഗുഗുരു
മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ബഹദൂറിനെ മറക്കാനാവില്ല. ഹാസ്യാഭിനയത്തിനുമപ്പുറം മലയാളസിനിമയിലെ സാന്നിദ്ധ്യമായിരുന്നു ബഹദൂര്‍ക്ക.
തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ബഹദൂറിനെ വിശേഷിപ്പിച്ചത് ചിരിയുടെ ഗുരുവിന്റെ ഗുരു എന്നായിരുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ ചിരിയുടെ ഗുഗുരു ആയി അറിയപ്പെട്ടിരുന്ന ബഹദൂറിന്റെ യഥാര്‍ത്ഥ പേര് കുഞ്ഞാലി എന്നായിരുന്നു. തിക്കുറിശ്ശി തന്നെയാണ് ബഹദൂര്‍ എന്ന പേര് നല്കിയതും.
ഒരു കാലത്ത് അടൂര്‍ ഭാസിയോടൊപ്പം മലയാള സിനിമയില്‍ ചിരിയുടെ പൂത്തിരി കത്തിച്ച ഈ കൊടുങ്ങല്ലൂര്ക്കാരന് ഏകദേശം 300 ചിത്രങ്ങളില്‍ വേഷമിട്ടു. വാഴ്വേമായത്തിലും അച്ഛനും ബാപ്പയിലും ബഹദൂര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്ക്കുന്നു.
മലയാളത്തില്‍ പുതിയ ഹാസ്യത്തിന് വഴിയൊരുങ്ങുമ്പോള്‍ ബഹദൂര്‍ ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയിരുന്നു. ഒരു പക്ഷേ കൊമേഡിയന്‍ റോളുകളിലെക്കാളും ബഹദൂര്‍ ശോഭിച്ചത് ഇത്തരം ക്യാരക്ടര്‍ റോളുകളിലാവും. അവസാനമായി ബഹദൂര്‍ അഭിനയിച്ചത് ജോക്കറിലെ കഥാപാത്രമാണ്. സര്‍ക്കസ് റിംഗില്‍ തന്റെ ഊഴവും കാത്തിരിക്കുന്ന വൃദ്ധനായ കോമാളിയുടെ വേഷം. ഒടുവില്‍ 2000 മേയ് 23ന് മരണമെന്ന രംഗബോധമില്ലാത്ത കോമാളി ആ അതുല്യ നടനെ കൂട്ടിക്കൊണ്ടു പോയി.
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!