Don't Miss!
- Technology ഐപിഎൽ കാണാൻ നിങ്ങളെ ജിയോ സഹായിക്കും, ഇതാ രണ്ട് കിടിലൻ പ്ലാനുകൾ
- News 'അക്രമികളില്‍ മുസ്ലീങ്ങളും ഹിന്ദുക്കളുമുണ്ട്, വെറുപ്പ് പടര്‍ത്തുന്നതെന്തിന്?'; ബിജെപിയോട് ദിനേഷ് ഗുണ്ടു റാവു
- Finance കൊടുങ്കാറ്റായി സ്വർണ വില, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ, ഇപ്പോൾ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി
- Lifestyle ശനിയുടെ പ്രത്യേക അനുഗ്രഹം; ഈ തീയതികളില്‍ ജനിച്ചവര്‍ക്ക് ജീവിതം രാജകീയം
- Automobiles ഇന്ത്യ കാത്തിരുന്ന 4.10 ലക്ഷത്തിന്റെ സൂപ്പബൈക്ക്, അപ്രീലിയ RS 457 അടുത്ത മാസം നിരത്തിലേക്ക്
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
- Sports IPL 2024: രോഹിത് ഫാന്‍സ് അതിരുവിടുന്നോ? ഹാര്‍ദിക്കിന് ചിലത് പറയാനുണ്ട്! മുന്നറിയിപ്പോ?
ഓര്‍മ്മകളില്‍ ചിരിയുടെ ഗുഗുരു
ഓര്‍മ്മകളില്‍ ചിരിയുടെ ഗുഗുരു
മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ബഹദൂറിനെ മറക്കാനാവില്ല. ഹാസ്യാഭിനയത്തിനുമപ്പുറം മലയാളസിനിമയിലെ സാന്നിദ്ധ്യമായിരുന്നു ബഹദൂര്‍ക്ക.
തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ബഹദൂറിനെ വിശേഷിപ്പിച്ചത് ചിരിയുടെ ഗുരുവിന്റെ ഗുരു എന്നായിരുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ ചിരിയുടെ ഗുഗുരു ആയി അറിയപ്പെട്ടിരുന്ന ബഹദൂറിന്റെ യഥാര്‍ത്ഥ പേര് കുഞ്ഞാലി എന്നായിരുന്നു. തിക്കുറിശ്ശി തന്നെയാണ് ബഹദൂര്‍ എന്ന പേര് നല്കിയതും.
ഒരു കാലത്ത് അടൂര്‍ ഭാസിയോടൊപ്പം മലയാള സിനിമയില്‍ ചിരിയുടെ പൂത്തിരി കത്തിച്ച ഈ കൊടുങ്ങല്ലൂര്ക്കാരന് ഏകദേശം 300 ചിത്രങ്ങളില്‍ വേഷമിട്ടു. വാഴ്വേമായത്തിലും അച്ഛനും ബാപ്പയിലും ബഹദൂര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്ക്കുന്നു.
മലയാളത്തില്‍ പുതിയ ഹാസ്യത്തിന് വഴിയൊരുങ്ങുമ്പോള്‍ ബഹദൂര്‍ ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയിരുന്നു. ഒരു പക്ഷേ കൊമേഡിയന്‍ റോളുകളിലെക്കാളും ബഹദൂര്‍ ശോഭിച്ചത് ഇത്തരം ക്യാരക്ടര്‍ റോളുകളിലാവും. അവസാനമായി ബഹദൂര്‍ അഭിനയിച്ചത് ജോക്കറിലെ കഥാപാത്രമാണ്. സര്‍ക്കസ് റിംഗില്‍ തന്റെ ഊഴവും കാത്തിരിക്കുന്ന വൃദ്ധനായ കോമാളിയുടെ വേഷം. ഒടുവില്‍ 2000 മേയ് 23ന് മരണമെന്ന രംഗബോധമില്ലാത്ത കോമാളി ആ അതുല്യ നടനെ കൂട്ടിക്കൊണ്ടു പോയി.
-
'ബിഗ് ബോസ് വിടാതിരുന്നപ്പോൾ ഞാൻ കരുതി പുറത്ത് നല്ല സപ്പോർട്ടുണ്ടെന്ന്, യഥാർത്ഥ രതീഷിന് നാട്ടിൽ നല്ല പേരാണ്'
-
'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !
-
'ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും നോറ കുടുക്കി, വലിയൊരു കോംപൻസേഷൻ അവൾ ആവശ്യപ്പെട്ടു'; മുൻ ഭർത്താവ്