Don't Miss!
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
രാക്കിളിപ്പാട്ട് റിലീസ് ചെയ്യുന്നത് തടഞ്ഞു
രാക്കിളിപ്പാട്ട് റിലീസ് ചെയ്യുന്നത് തടഞ്ഞു
സപ്തംബര്‍ 08, 2000
ചെന്നൈ: സ്ത്രീകളെ മാത്രം കഥാപാത്രങ്ങളാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത റിലീസ് ചെയ്യുന്നത് ചെന്നൈ ഹൈക്കോടതി തടഞ്ഞു. രാക്കിളിപ്പാട്ടിന്റെ തമിഴ് പതിപ്പായ ക്കും നിരോധനം ബാധകമാണ്.
നാലാഴ്ചത്തേക്കാണ് ഈ ചിത്രങ്ങളുടെ റിലീസ് തടഞ്ഞിരിക്കുന്നത്. ഇതോടെ ഓണത്തിന് രാക്കിളിപ്പാട്ട് റിലീസാകില്ലെന്ന് ഏതാണ്ടുറപ്പായി. സപ്തംബര്‍ 10-നാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യാനുദ്ദേശിച്ചിരുന്നത്.
ജ്യോതിക, ശബ്രാണി മുഖര്‍ജി, ഇഷിത, താബു എന്നിവരാണ് ഈ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒരേ സമയം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
ചിത്രത്തിന്റെ നിര്‍മ്മാതാവായ മുകേഷ് ആര്. മേത്തക്കെതിരെ ഗുരുവരന്‍ വിഷന്‍സിന്റെ ജീവാനന്ദം നല്കിയ പരാതിയിന്മേലാണ് ഈ വിധി. മുകേഷ് മേത്ത തന്റെ പക്കല്‍ നിന്നും 55 ലക്ഷം രൂപ വായ്പ വാങ്ങിയിട്ടുണ്ടെന്നും തുക തിരിച്ചു തരുന്നതു വരെ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ജീവാനന്ദം പരാതിയില്‍ ബോധിപ്പിച്ചിരുന്നത്.
തുടര്‍ന്ന് രാക്കിളിപ്പാട്ട്, സ്നേഹിതിയേ എന്നീ ചിത്രങ്ങള്‍ നാലാഴ്ചത്തേക്ക് റിലീസ് ചെയ്യരുതെന്ന് ജഡ്ജി രാമമൂര്‍ത്തി ഉത്തരവിട്ടു.
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'