Don't Miss!
- Lifestyle നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അണ്ണന് തമ്പിക്ക് തകര്‍പ്പന്‍ തുടക്കം
75 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത മമ്മൂട്ടിയുടെ അണ്ണന്‍തമ്പിക്ക് മികച്ച തുടക്കം. നാല് ദിവസത്തിനുള്ളില്‍ തന്നെ അണ്ണന് തമ്പി 1.07 കോടി രൂപ കളക്ഷന്‍ നേടി. ഇത് റെക്കോഡാണ്.
ബി, സി ക്ലാസ് തിയേറ്ററുകള്‍ ഉള്‍പ്പെടെ പരമാവധി കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന് ഗുണം ചെയ്യുമെന്ന് തെളിയിക്കുന്ന മികച്ച ഇനീഷ്യലാണ് അണ്ണന് തമ്പിക്ക് ലഭിച്ചത്. പരിമിതമായ കേന്ദ്രങ്ങളില്‍ മാത്രം ചിത്രം റിലീസ് ചെയ്യുന്നതിനേക്കാള്‍ ഗുണം ചെയ്യുക പരമാവധി കേന്ദ്രങ്ങളില്‍ ചിത്രമെത്തിക്കുന്നതാണെന്നും അണ്ണന് തമ്പിയുടെ മികച്ച തുടക്കം തെളിയിക്കുന്നു. ബി ക്ലാസ് തിയേറ്ററുകളില്‍ അണ്ണന് തമ്പിക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്.
അണ്ണന് തമ്പി ബി ക്ലാസ് തിയേറ്ററുകള്‍ ഉള്‍പ്പെടെ 75 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തപ്പോള്‍ മോഹന്‍ലാലിന്റെ ഇന്നത്തെ ചിന്താവിഷയം 48 എ ക്ലാസ് തിയേറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശനത്തിനെത്തിച്ചത്. പരിമിതമായ കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നതാണ് ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തിന് ഗുണം ചെയ്യുക എന്ന വാദവുമായാണ് ആന്റണി പെരുമ്പാവൂര്‍ 48 കേന്ദ്രങ്ങളില്‍ ചിത്രമെത്തിച്ചത്. ആ വാദം തെറ്റായിരുന്നുവെന്ന് അണ്ണന് തമ്പിക്കും ഇന്നത്തെ ചിന്താവിഷയത്തിനും ലഭിച്ച ഇനീഷ്യലുകളുടെ അന്തരം വെളിപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
അണ്ണന് തമ്പി: ചിത്രങ്ങള്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു