Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഒരേയൊരു ഹിറ്റ് മാത്രം
ദീപാവലിക്ക് റിലീസ് ചെയ്തത് ഒരു മലയാള ചിത്രം മാത്രമാണ്. ശ്രീനിവാസന് നായകനായ ആയുര്‍രേഖയാണ് ദീപാവലി ചിത്രമായി തിയേറ്ററുകളിലെത്തിയത്. പുതിയ ചിത്രങ്ങളില്ലാത്തതിനാല്‍ റംസാന് റിലീസ് ചെയ്ത ചില ചിത്രങ്ങളും ഇപ്പോഴും തിയേറ്ററുകളില്‍ തുടരുന്നു.
ദീപാവലിക്കും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചോക്ലേറ്റ് മാത്രമാണ് ഇത്തവണ റംസാന് ചിത്രങ്ങളില്‍ സൂപ്പര്‍ഹിറ്റായത്. ചില കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി ചിത്രം നസ്രാണി കളക്ഷനില്‍ ഏറെ പിന്നിലാണ്. ശുഷ്കമായ സദസിനു മുന്നിലാണ് ഇപ്പോള്‍ നസ്രാണി പ്രദര്‍ശിപ്പിച്ചുവരുന്നത്.
ചോക്ലേറ്റ് തീര്‍ച്ചയായും പൃഥ്വിരാജിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവലാണ്. കരിയറില്‍ പൃഥ്വിരാജിന് ക്രെഡിറ്റ് അവകാശപ്പെടാവുന്ന സൂപ്പര്‍ഹിറ്റ്. സൂപ്പര്‍താര ചിത്രങ്ങളെ കടത്തിവെട്ടി നേടിയ ഈ വിജയം പൃഥ്വിരാജിന് തീര്‍ച്ചയായും ആഘോഷിക്കാവുന്ന ബ്രേക്ക് തന്നെ.
അതേ സമയം സൂപ്പര്‍ഹിറ്റ് പ്രതീക്ഷയുമായി നസ്രാണി തിയേറ്ററുകളിലെത്തിച്ച മമ്മൂട്ടിക്ക് പ്രതീക്ഷകള്‍ വിഴുങ്ങേണ്ടിവന്നു. ഈ വര്‍ഷം മമ്മൂട്ടിയുടേതായി ഒരു സൂപ്പര്‍ഹിറ്റ് മാത്രമാണ് പിറന്നത്- മായാവി. വര്‍ഷാരംഭത്തില്‍ സൂപ്പര്‍ഹിറ്റുമായി തുടങ്ങിയ മമ്മൂട്ടിക്ക് പക്ഷേ അത്തരമൊരു വിജയം പിന്നീട് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ക്രിസ്മസ് ചിത്രമായ കഥ പറയുമ്പോഴിലാണ് ഇനി മമ്മൂട്ടിയുടെ പ്രതീക്ഷ.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്