Don't Miss!
- Lifestyle 35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
- News രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണം, നാലാംകിട പൗരനെന്നും പിവി അൻവർ; ന്യായീകരിച്ച് മുഖ്യമന്ത്രി
- Sports IPL 2024: ലോകകപ്പില്‍ സഞ്ജു കളിക്കട്ടെ! രോഹിത്തിനു ശേഷം ഇന്ത്യന്‍ നായകനുമാക്കൂ, ഭാജി പറയുന്നു
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഡോക്യുമെന്ററി ചലച്ചിത്രമേളയില്‍ അഗ്നിരേഖയും
ഒഡേസ സത്യന് സംവിധാനം നിര്‍വ്വഹിച്ച അഗ്നിരേഖ പ്രതിപാദിക്കുന്നത് അടിയാന്തരാവസ്ഥ ഭീകരതയുടെ ഒരു ഏടാണ്. കക്കയം പോലീസ് ക്യാമ്പിലേക്ക് പോലീസ് പിടി കൂടി കൊണ്ടുപോവുകയായിരുന്നു അങ്ങാടിപ്പുറം ബാലകൃഷ്ണനേയും പ്രാഭാകരന്‍ മാസ്റ്ററേയും. ജീപ്പിന്റെ പിന്നില്‍ സൂക്ഷിച്ച പെട്രോള്‍ ക്യാനിന് തീ കൊടുത്ത് ഡി.വൈ.എസ്.പിയെ കെട്ടിപിടിച്ചു കൊണ്ട് മരണം വരിക്കുകയായിരുന്നു ഈ യാത്രയില്‍ അങ്ങാടിപ്പുറം ബാലകൃഷ്ണന്.
അടിയന്താരാവസ്ഥ കാലഘട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചവരില്‍ ശ്രദ്ധേയനായിരുന്ന അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ ജീവിതവും സമരകാലവും പറയുന്ന ചിത്രമാണ് അഗ്നിരേഖ. അടിയന്തരാവസ്ഥകാലത്ത് പോലീസുകാര്‍ അടിച്ചു പരിക്കേല്പിച്ച കൈകളുമായി പാര്‍ലിമെന്റില്‍ പ്രസംഗിക്കുന്ന എകെജിയുടെ ഫോട്ടോയും വാര്‍ത്തയും ദേശാഭിമാനി പ്രസിദ്ധീകരിക്കാത്തത് ചോദ്യം ചെയ്തതില്‍ അങ്ങാടിപ്പുറം ബാലകൃഷ്ണനെ സിപിഎം പുറത്താക്കുകയായിരുന്നുവത്രേ.
ഈ കാര്യം സഹപ്രവര്‍ത്തകനായ പ്രഭാകരന് മാസ്റര്‍ അഗ്നിരേഖയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. നേരത്തെ ഫിലിം ഫെഡറേഷന് സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍നിന്ന് അഗ്നിരേഖയെ പുറം തള്ളിയത് ഈ പരാമര്ശമുള്ളതുകൊണ്ടാണെന്നത് വിവാദമായിരുന്നു. അഫ്ഗാനിസ്താനില്‍ നിന്നും പാക്കിസ്താനില്‍ നിന്നുമുള്ള ഡോക്യുമെന്ററികള്‍ ഈ മേളയില്‍ പ്രധാന ആകര്‍ഷകങ്ങളായിരിക്കും.
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
-
ആശയുടെ സ്നേഹത്തെ കുറിച്ച് ജയന് മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ
-
'ജിന്റോയുടെ പേരില്ല..., ടോപ്പ് ഫൈവിൽ ഗബ്രിയും ജാസ്മിനുമുണ്ടാകും, റിഷി കൂടി വരണമെന്ന് ആഗ്രഹമുണ്ട്'; ജാൻമണി