Don't Miss!
- Automobiles 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Lifestyle വെള്ളത്തില്‍ ഇട്ടുവെക്കാതെ മാങ്ങ കഴിച്ചാല്‍ എന്താണ് പ്രശ്നം, ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
- News 'തിരഞ്ഞെടുപ്പിന് ശേഷം ഹർജി നൽകൂ'; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി തള്ളി
- Sports IPL 2024: ഇനി ആറു മല്‍സരം, പ്ലേഓഫ് കളിക്കാന്‍ മുംബൈ എന്തു ചെയ്യണം?
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഒത്തുപോകാന്‍ കഴിയില്ലെന്ന് മഞ്ജുവും ദിലീപും കോടതിയില്‍
ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചന കേസില്‍ എറണാകുളം കുടുംബ കോടതിയിലെ നടപടികള്‍ പൂര്‍ത്തിയായി. പരസ്പരം ഒത്തുപോകാന്‍ കഴിയില്ലെന്ന് ഇരുവരും കോടതിയെ വീണ്ടും അറിയിച്ചു.
കൗണ്‍സിലിങിന് ശേഷം ഒത്തു തീര്‍പ്പിന് കോടതി നല്കിയ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇരുവരും ഇന്ന് (29-01-2014) ജഡ്ജി പി മോഹനു മുന്നില്‍ ഹാജരാകുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന നടിപടി തന്നെയാണ് ഇരുവരും സ്വീകരിച്ചത്. ഇതോടെ സാങ്കേതികമായി വിവാഹമോചനം പൂര്‍ത്തിയായി. കേസിലെ വിധി ശനിയാഴ്ച പ്രഖ്യാപിയ്ക്കും.
2014 ജൂലൈ 24 നാണ് ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഏക മകള്‍ മീനാക്ഷിയെ ദിലീപിനൊപ്പം വിടും എന്ന് മഞ്ജു നേരത്തെ സമ്മതിച്ചതാണ്. മഞ്ജു നല്ല സുഹൃത്തായി തുടരുമെന്നും എന്റെ കുട്ടിയുടെ അമ്മയല്ലെ എന്നുമാണ് ദിലീപ് പ്രതികരിച്ചത്.
വിവാഹ ജീവിതത്തിനിടെ സമ്പാദിച്ച സ്വത്ത് മുഴുവന്‍ ദിലീപിന് തിരിച്ചു നല്‍കുമെന്നും ദിലീപ് തനിക്ക് ജീവനാംശം നല്‍കേണ്ടെന്നും മഞ്ജു അറിയിച്ചിരുന്നു. ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹ ജീവിതത്തിലെ അസ്വരസ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞെങ്കിലും പിരിയുന്നു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
-
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!