Don't Miss!
- Sports IPL 2024: വിക്കറ്റ് പോയി, കട്ടക്കലിപ്പില്‍ റിഷഭ്; സ്ക്രിനില്‍ ബാറ്റുകൊണ്ട് അടിച്ചു! വീഡിയോ വൈറല്‍
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ദിലീപ് -ഡബ്യൂസിസി വിഷയത്തിൽ നിലപാട് വ്യക്തമാക്കി അമ്മ!! ദിലീപ് അമ്മയിൽ നിന്ന് പുറത്ത്...
ദിലീപ് അമ്മയിൽ നിന്ന് പുറത്ത്
സിദ്ദിഖിനേയും ജഗദീഷിനേയും കൈവിടാതെ അമ്മ. സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസിയിലെ നടിമാർ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി താരസംഘടന അമ്മ. ദിലീപ് വിഷയത്തിൽ തന്റെ നേർക്ക് ആരോപണം കേന്ദ്രീകരിക്കുന്നത് സങ്കടകരമെന്നും മോഹൻലാൽ പറഞ്ഞു. അതേസമയം ദിലീപ് അമ്മയിൽ നിന്ന് രാജിവെച്ച് പുറത്തു പോയെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്. രാജി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദിലീപ് രാജി കത്ത് നൽകിയതെന്നും താരം കൂട്ടിച്ചേർത്തു.
പട്ടിയെ പോലെ സ്ത്രീകളുടെ പിന്നാലെ നടന്നിട്ടുണ്ട്!! !! പ്രമുഖ സംവിധായകനു പണി കൊടുത്തത് ആ അഭിമുഖം
കൂടാതെ രാജിവെച്ച നടിമാരുടെ കാര്യത്തിലും നിലപാട് താരസംഘടന വ്യക്തമാക്കിയിട്ടുണ്ട്. നടിമാരെ ആരും പുറത്താക്കിയതല്ല. ഇവർ സ്വമേധയാൽ സംഘടനയിൽ നിന്ന് പുറത്തു പോയതാണ്. ഇവർക്ക് വീണ്ടും സംഘടനയിലേയ്ക്ക് മടങ്ങി വരണമെങ്കിൽ ആദ്യം ആപ്ലിക്കേഷൻ നൽകണമെന്നും ബാക്കി നടപടികളിലൂടെ നടിമാരെ തിരിച്ചെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ദിലീപിൽ നിന്ന് രാജി വാങ്ങി
ഡബ്യൂസിസി അംഗങ്ങൾ ഏറ്റവും അധികം ആരോപണവും പരാതിയും ഉന്നയിച്ച വിഷയമായിരുന്നു ദിലീപിനോട് അമ്മ സ്വീകരിക്കുന്ന മ്യുദ സമീപനം. എന്നാൽ ഇന്ന് ആരോപണത്തിന് വ്യക്തമായ ഉത്തരം അമ്മ നൽകിയിട്ടുണ്ട്. ദിലീപ് ഇപ്പോൾ സംഘടനയുടെ അംഗമല്ലെന്നും, ദിലീപിൻ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നെന്നും മോഹൻലാൽ പറഞ്ഞ്. ഒക്ടോബർ 10 നായിരുന്നു ദിലീപ് അമ്മയ്ക്ക് രാജി കത്ത് നൽകിയത്.
സ്ത്രീകൾക്കായി പരാതി സെൽ
സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം പരിശേധിക്കാൻ അമ്മയിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊന്നമ്മ ബാബു, കെപിഎസി ലളിത, കക്കൂ പരമേശ്വരൻ എന്നിവരാണ് ആ സംഘടനയിൽ ഉള്ളത്. എന്നാൽ സംഘടനയുടെ പ്രാരംഭ ഘട്ടം മാത്രമേ ആയിട്ടുള്ളുവെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
സിദ്ദിഖും ജഗദീഷും പറഞ്ഞത് ഓരേ കാര്യങ്ങൾ
വാർത്തക്കുറിപ്പായി ജഗദീഷും പ്രസ്സ്മീറ്റിൽ സിദ്ദീഖും പറഞ്ഞത് ഓരേ കാര്യങ്ങൾ തന്നെയാണ്. അവതരിരപ്പിച്ച രീതികളിൽ മാത്രമായിരുന്നു ആ വ്യത്യസമെന്നും ഇവർ വ്യക്തമാക്കി. രണ്ടു പേരും പറഞ്ഞതും അമ്മയുടെ നിലപാടുകളാണ്. പുറത്തു പോയ നടിമാർക്ക് തിരികെ വരണമെങ്കിൽ വീണ്ടും അപേക്ഷ നൽകണമെന്നും സംഘടനയുടെ തുടർന്നുള്ള നടപടി ക്രമങ്ങൾ പാലിക്കണമെന്നും അമ്മ വ്യക്തമാക്കിയിട്ടുണ്ട്.
മോഹൻലാൽ ബലിയാടാകുന്നു
അറിവില്ലാത്ത പല വിഷയത്തിലും തന്റെ പേര് വലിച്ചിഴക്കപ്പെടുകയാണ്.എനിക്ക് വ്യക്തിപരമായ അറിയില്ലാത്തവർ പോലും എനിക്കെതിരെ വിമർശനങ്ങൾ ഉയർത്തു. തനിയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ തനിയ്ക്ക് വിഷമമുണ്ടാക്കുന്നുണ്ടെന്നും ലാലേട്ടൻ പറയുന്നു. ഞാൻ ഈ സംഘടനയിൽ വന്നത് അവിചാരിതമായാണ്. ഇതിന്റെ തലപ്പത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പറഞ്ഞിട്ടുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
മീടൂവിൽ വിശദീകരണം തേടും
മലയാള സിനിമയിലെ രണ്ട് നടന്മാർക്കെതിരെയാണ് മീടു ആരോപണം ഉയർന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി നടൻ അലൻസിയാറിനോട് വിശദീകരണം തേടും. എന്നാൽ മുകേഷ് വിഷയത്തിൽ ഇതുവരെയായിട്ടും മാധ്യമ പ്രവർത്തക പരാതി നൽകിയിട്ടില്ല. നടിയുയുടെ പരാതിയും കിട്ടിയില്ല. ഇതുമായി ബന്ധപ്പെട്ട പരാതികൾക്കായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്